മഴ പെയ്യുന്നതുപോലെ കണ്ണിൽനിന്ന് ഭക്തികൊണ്ടുള്ള ആനന്ദാശ്രുക്കൾ ധാരധാരയായി പുറപ്പെട്ട് ഭഗവാൻ കുടികൊള്ളുന്ന ഹൃദയം അലിഞ്ഞ് ഭഗവാന്മാർ ചേരുമ്പോൾ പാപിയായ ഞാൻ സംസാരസമുദ്രത്തിൽ നിന്ന് കരപറ്റി എന്നുകരുതാം.