blue-tea

ചായ പലതരമുണ്ട്. കട്ടനിൽ തുടങ്ങി ഗ്രീൻ ടീയിൽ അവസാനിക്കുന്ന നീണ്ട പട്ടിക. എന്നാൽ ബ്ലൂ ടീ അഥവാ നീല ചായയെ കുറിച്ച് പലർക്കും അറിവില്ല. നീല നിറത്തിലുള്ള ഈ രാജകീയ ചായയ്ക്ക് ഗുണങ്ങൾ ഏറെയാണ്. 


ശംഖുപുഷ്പം കൊണ്ടാണ് നീല ചായ തയാറാക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ പ്രത്യേകത. അതുകൊണ്ട് ധാരാളം ഗുണങ്ങളും നീല ചായയ്ക്കുണ്ട്. ദിവസവും നീല ചായ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മുതൽ പല ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്.

കൂടാതെ തലമുടിക്കും ചർമ്മ സൗന്ദര്യത്തിനും നീല ചായ നല്ലതാണ്. നീല ചായയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ മുടിക്കും ചർമ്മത്തിനും തിളക്കവും ആരോഗ്യവും നൽകും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഇതിന് സഹായിക്കും.