തുല്യതയില്ലാത്തതും അഴിവില്ലാത്തതും ദുഃഖസ്പർശമില്ലാത്തതുമായ സ്വരൂപത്തോട് കൂടിയ അല്ലയോ ഭഗവൻ, ഇൗ ഭക്തന് അവിടത്തെ കാൽത്താമര മാത്രമാണ് ആശ്രയമായിട്ടുള്ളത്.