akamarivu-

ഒരുവന്റെ അവബോധം വേണ്ടത്ര തീക്ഷ്ണവും സൂക്ഷ്മവും ആയിക്കഴിഞ്ഞാൽ അയാൾ ബോധവാനാകുന്ന ആദ്യത്തെ സംഗതികളിലൊന്ന് അയാളുടെ ശ്വാസഗതിയാണ്. ശ്വസനമെന്നത് നമ്മുടെ ശരീരത്തിൽ നിരന്തരം നടക്കുന്ന യാന്ത്രിക പ്രവർത്തനമാണെന്നിരിക്കെ, ഭൂരിഭാഗമാളുകളും അതെക്കുറിച്ച് ബോധവാന്മാരല്ലാതെ ജീവിക്കുന്നു എന്നത് ആശ്ചര്യകരമാണ്. എന്നാൽ, ഒരിക്കൽ ശ്വസനം നിങ്ങളുടെ അവബോധത്തിലേക്ക് വന്നാൽ, അത് അദ്ഭുതകരമായ പ്രക്രിയയായിത്തീരുന്നു . അത് സംഭവിക്കുന്നത് വളരെ ആയാസരഹിതവും സ്വാഭാവികവുമായിട്ടായതിനാൽ, തയ്യാറെടുപ്പുകളുടെയൊന്നും ആവശ്യമില്ല.

നിങ്ങൾ അല്പം കൂടി ബോധവാനാകുകയാണെങ്കിൽ, ശ്വസനം സ്വാഭാവികമായും നിങ്ങളുടെ അവബോധത്തിലേക്ക് വരുന്നു. എനിക്ക് ആറോ ഏഴോ വയസുള്ളപ്പോഴായിരുന്നു ഞാൻ ശ്വസനത്തെ ആസ്വദിക്കാൻ തുടങ്ങിയത്. ഞാൻ മണിക്കൂറുകളോളം എന്റെ ചെറിയ നെഞ്ചിന്റേയും ഉദരത്തിന്റേയും നിരന്തരവും താളാത്മകവുമായ ചലനം താത്പര്യത്തോടെ നിരീക്ഷിക്കുന്നതിൽ മുഴുകിയിരുന്നു. വളരെ വൈകി മാത്രമായിരുന്നു ധ്യാനമെന്ന ആശയം എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. എന്നാൽ നിങ്ങൾ ഒരല്പം ബോധവാനാകുകയാണെങ്കിൽ, അനവരതം തുടർന്നു കൊണ്ടിരിക്കുന്ന ശ്വസനത്തിന്റെ ലളിതമായ താളത്തെ നിങ്ങൾക്ക് അവഗണിക്കാനാകില്ല.
ഭൂരിഭാഗം ആളുകളും തങ്ങളുടെ ശ്വസനത്തെ ശ്രദ്ധിക്കുന്നത്, ശ്വാസനാളത്തിന്റെ സങ്കോചം മൂലമുണ്ടാകുന്ന അസ്വസ്ഥത വരുമ്പോഴോ അല്ലെങ്കിൽ ശ്വാസോച്ഛ്വാസ ഗതി അമിതമാകുന്ന അവസ്ഥയിലോ മാത്രമാണ്. ശ്രദ്ധാസംബന്ധമായ എന്തെങ്കിലും ഗൗരവമായ പ്രശ്നമുള്ളതു കൊണ്ടു മാത്രമാണ് അവർക്ക് സ്വാഭാവിക ശ്വസനത്തിനുള്ള കഴിവ് നഷ്ടമാകുന്നത്. ഇക്കാലത്ത് ശ്രദ്ധയെ സംബന്ധിച്ച തങ്ങളുടെ പോരായ്മകളെ ആളുകൾ ഒരു യോഗ്യതയായാണു കൊണ്ടുനടക്കുന്നത്.
ശ്രദ്ധയെ ജീവിതത്തിലേക്ക്
ക്ഷണിക്കൽ
നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ജീവിതങ്ങളിലേക്ക് ശ്രദ്ധയെ കൊണ്ടുവരികയെന്നത് ഏറ്റവും പ്രധാനമാണ്. ആദ്ധ്യാത്മികമോ ഭൗതികമോ ആകട്ടെ, ലോകത്തിനു നിങ്ങൾ എത്രമാത്രം ശ്രദ്ധ നല്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അത് നിങ്ങൾക്ക് വിധേയപ്പെടൂ. ഇതു സാദ്ധ്യമാക്കാനുള്ള തീവ്രമായ ഒരു ശ്രമമാണ് ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ. കൂടാതെ, നിങ്ങളെ ബോധവാനാക്കാനുള്ള മാർഗം കൂടിയാണിത്. ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതല്ല പ്രധാനം, സ്വന്തം ശ്വാസഗതിയെക്കുറിച്ച് സ്വാഭാവികമായി ബോധവാനായിരിക്കും വിധം നിങ്ങളുടെ അവബോധത്തെ ഉയർത്തുക എന്നതാണ്. 
ശ്വസനമെന്നത് അത്രമേൽ യാന്ത്രികമായ പ്രക്രിയയാണ്. ലഘുവായ ഒരു വിധത്തിൽ, നിങ്ങൾ ശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുന്ന ഓരോ നിമിഷത്തിലും ശരീരം ഒരുതരം സങ്കോചത്തിന് വിധേയമാകുന്നുണ്ട്. സ്വന്തം മനസിന്റേതായ ചട്ടക്കൂടിൽ പൂർണമായും മുഴുകിപ്പോകാതിരിക്കുന്ന പക്ഷം എങ്ങനെയാണ് നിങ്ങൾക്കത് നഷ്ടപ്പെടുക? ചിന്തകളിലും വികാരങ്ങളിലും നിങ്ങൾ പൂർണമായും മുഴുകിപ്പോകുന്നില്ലെങ്കിൽ, നിങ്ങൾ വെറുതേ ഒരിടത്ത് ഇരിക്കുക മാത്രമാണെങ്കിൽ, ശ്വസനപ്രക്രിയ നിങ്ങൾ നിരീക്ഷിക്കാതിരിക്കാൻ യാതൊരു സാദ്ധ്യതയുമില്ല. നിങ്ങൾ സ്വന്തം ചിന്തകളിൽ മുഴുകിയിരിക്കുകയല്ലെങ്കിൽ, സ്വന്തം ശ്വാസഗതിയെക്കുറിച്ച് തീർച്ചയായും ബോധവാനാകും. 
അതുകൊണ്ട്, സ്വന്തം ചിന്തയിൽ മുഴുകിപ്പോകാതിരിക്കുക. അതിന് ഏറെയൊന്നും പ്രാധാന്യമില്ല, കാരണം, അറിവിന്റെ ഏറ്റവും പരിമിതമായ തലത്തിൽ നിന്നാണത് വരുന്നത്. എന്നാൽ, നിങ്ങൾ ശ്വാസഗതിയോടൊത്തായിരിക്കുകയാണെങ്കിൽ, അത് കൂടുതൽ വലിയ സാദ്ധ്യതയിലേക്കുള്ള പ്രവേശന മാർഗമായേക്കാം. ഇപ്പോഴാകട്ടെ, ഭൂരിഭാഗം ആളുകൾക്കും ശ്വസനക്രിയയെക്കുറിച്ച് അവബോധമുണ്ടായിരിക്കാനിടയില്ല. തങ്ങളുടെ നാസാരന്ധ്രങ്ങളിലോ ശ്വാസകോശങ്ങളിലോ വായുവിന്റെ ചലനം മൂലമുണ്ടാകുന്ന സംവേദനങ്ങളെക്കുറിച്ചു മാത്രമാകാം ഒരുപക്ഷേ അവർ ബോധവാന്മാരാകുന്നത്.
നിങ്ങൾ വെറുതേ ഒരിടത്ത് ഇരിക്കുകയാണെങ്കിൽ, എല്ലാവിധത്തിലും നിശ്ചലതയിലാണെങ്കിൽ, ശ്വസനം അത്രയ്‌ക്ക് വലിയ ഒരു പ്രക്രിയയായിത്തീരുന്നു. സ്വന്തം ശ്വാസഗതി നിരീക്ഷിക്കാതെ, അതിനെക്കുറിച്ച് ബോധവാന്മാരാകാതെ, വളരെയധികം ആളുകൾക്കു ജീവിക്കാൻ കഴിയുന്നുവെന്നത് ആശ്ചര്യകരമാണ്. യാതൊന്നും ചെയ്യാതെ വെറുതെ ഇരിക്കുകയാണെങ്കിൽ, അത്രയ്‌ക്ക് മഹത്തരമായ രീതിയിൽ സ്വന്തം ശ്വാസഗതി സംഭവിക്കുന്നതായി നിങ്ങളിൽ ശൂന്യധ്യാനത്തിലേക്ക് ദീക്ഷ ലഭിച്ചിട്ടുള്ളവർക്കു മനസിലാകും. ശ്വാസമെന്നത് വളരെ വലിയൊരു കാര്യമാണ്, അത് നഷ്ടമാകും വരെ നിങ്ങൾക്കത് മനസിലാകില്ലെങ്കിലും.
നിങ്ങളൊരു പക്ഷേ ഭജഗോവിന്ദം കീർത്തനം കേട്ടിട്ടുണ്ടാകും. അതിൽ നിശ്ചലതത്ത്വം, ജീവന്മുക്തി എന്നു പറയുന്നുണ്ട്. ഇപ്രകാരമാണ് അതിന്റെ സാരം; എന്തിന്റെയെങ്കിലും നേർക്കു നിങ്ങൾക്ക് അചഞ്ചലമായ ശ്രദ്ധയുണ്ടാകുകയാണെങ്കിൽ, ആ സംഗതി എന്തു തന്നെയായാലും, മോചനം, സ്വാതന്ത്യത്തിനുള്ള സാദ്ധ്യത, നിങ്ങൾക്കു നിഷേധിക്കപ്പെടാനാകില്ല. മനുഷ്യന്റെ അടിസ്ഥാന പ്രശ്നമെന്നത്, ശ്രദ്ധയുടെ അഭാവമാണ്. 
നിങ്ങൾക്കു മൂർച്ചയേറിയതും തീക്ഷ്ണവുമായ ശ്രദ്ധയുണ്ടെങ്കിൽ, ഈ പ്രപഞ്ചത്തിലെ ഏതൊരു വാതിലും നിങ്ങൾക്ക് തുറക്കാനാവും. ശ്രദ്ധ എത്രത്തോളം മൂർച്ചയേറിയതും തീക്ഷ്ണവുമാണ് , ശ്രദ്ധയ്‌ക്കു പിന്നിൽ എത്രമാത്രം ഊർജമുണ്ട് എന്നതിനെ ആശ്രയിച്ചാണ് എല്ലാം. ശ്വാസമെന്നത് സദാസമയവും അവിടെയുണ്ട്. നിങ്ങൾ ബോധവാനായിരിക്കുകയേ വേണ്ടൂ.