ബാല്യം കഴിഞ്ഞ് യൗവനം ആരംഭിച്ചതുമുതൽ മലയുടെ മുകളിൽ നിന്ന് കീഴ്‌ക്കാംതൂക്കായി താഴോട്ട് വീഴുന്ന ഒരു പാറയെന്നപോലെ മനസ് കാമന്റെ ബാണപ്രഹരമേറ്റ് അങ്ങയുടെ പാദവും ഞാൻ മറന്നുപോയി.