sadhguru
സദ് ഗുരു

അവബോധമെന്നാൽ നിങ്ങൾ ചെയ്യുന്നതൊന്നുമല്ല. അവബോധമെന്നാൽ ജീവിച്ചിരിക്കലാണ്. അവബോധമെന്നാൽ നിങ്ങൾ തന്നെയാണ്. അവബോധമെന്നാൽ എന്താണ് ? പലരും പലതരത്തിലാണ് ഈ വാക്കിന് അർത്ഥം പറയുന്നത്. അവബോധമെന്നത് മാനസികമായ ജാഗ്രതയാണെന്നു തെറ്റിദ്ധരിക്കരുത്. ഈ ലോകത്ത് കഴിഞ്ഞുകൂടാനുള്ള കഴിവിനെ വർദ്ധിപ്പിക്കുന്നതാണ് മാനസികമായ ജാഗ്രത. ശ്വാനന്റെ ജാഗ്രത പോലെയാണത്. അവബോധമെന്നു പറയുന്നത് നിങ്ങൾ ചെയ്യുന്ന ഒന്നല്ല. ഒരു അവസ്ഥയും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമുണ്ട് അവബോധവും ജാഗ്രതയും തമ്മിൽ. അവബോധം നിങ്ങൾ തന്നെയാണ്. നിലനിൽക്കൽ, അത്രതന്നെ.
അവബോധത്തിന്റെ വിവിധ തലങ്ങൾ മാത്രമാണ് ഉറക്കം, ജാഗ്രത, മരണം എന്നിവ. നിങ്ങൾ ഉറക്കം തൂങ്ങിയിരിക്കുന്നു എന്നിരിക്കട്ടെ. ആരെങ്കിലും കൈകൊണ്ടു തട്ടിയാൽ മതി ലോകം മുഴുവനും തിരികെ വരും. അതൊരു ചെറിയ കാര്യമല്ല. ആ നിമിഷം തന്നെ നിങ്ങൾ നിലനിൽപ്പിനെ പൂർണമായി പുന:സൃഷ്ടിച്ചു കഴിയും. അല്ലേ? നിങ്ങളുടെ അനുഭവത്തിൽ ഇല്ലാതിരുന്ന ലോകം പൊന്തി വരുന്നു. ഏഴുദിവസം കൊണ്ടല്ല, ഒരു നിമിഷത്തിനകം തന്നെ.
ഈ അസ്തിത്വം ഇവിടെ നിലനിൽക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? നിങ്ങളുടെ അനുഭവത്തിലൂടെ മാത്രം. അല്ലാതെ തെളിവൊന്നുമില്ല. ഈ നിലനിൽപ്പിനെ സൃഷ്ടിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാൻ ബോധത്തിനു കഴിയും. അവബോധം ഇല്ലെങ്കിൽ നിലനിൽപ്പ് ഇല്ലേയില്ല. അതാണ് അവബോധത്തിന്റെ മാന്ത്രികത മായാജാലം. നിങ്ങളുടെ അവബോധത്തെ വിവിധ ചാനലുകളിലൂടെ നയിക്കാം. അതു കൂടുതൽ കൂടുതൽ മുന്നേറുമ്പോൾ നിലനിൽപ്പിന്റെ പുതിയ പുതിയ മാനങ്ങൾ നിങ്ങളുടെ അനുഭവത്തിൽ തുറന്നുകിട്ടും. ഒരുത്തരും അവരുടെ ഭ്രാന്തമായ സ്വപ്നങ്ങളിൽപ്പോലും സങ്കല്പിച്ചിട്ടില്ലാത്ത തരത്തിലുള്ള ലോകങ്ങൾ ജീവിതയാഥാർത്ഥ്യമായി നിങ്ങൾക്ക് അനുഭവപ്പെടും.
ഉറങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെ ഉണർത്താതെ അയാളോട് ലോകം നിലനിൽക്കുന്നുണ്ടോ എന്നു നിങ്ങൾ ചോദിച്ചു എന്നിരിക്കട്ടെ. ഇല്ല എന്നായിരിക്കും ഉത്തരം. അയാൾക്ക് ബോധം ഇല്ലാത്തതുകൊണ്ട് അയാളെ സംബന്ധിച്ചിടത്തോളം ലോകം നിലനിൽക്കുന്നേയില്ല. എന്നാൽ ഉറക്കത്തിൽപ്പോലും ബോധം പൂർണമായി ഇല്ലാതാകുന്നില്ല. ഉറങ്ങുന്ന മനുഷ്യനും മരിച്ച മനുഷ്യനും തമ്മിലുള്ള ഒരു വ്യത്യാസം ബോധം ഉണ്ടോ ഇല്ലയോ എന്നതാണ്.
അതുപോലെ ഉണർന്നിരിക്കുന്ന മനുഷ്യനും അവബോധം നേടിയ മനുഷ്യനും തമ്മിലും വ്യത്യാസമുണ്ട് . അവബോധമുള്ള മനുഷ്യൻ ഉറങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഒരു ഭാഗം ഉറങ്ങുന്നില്ല എന്ന കാര്യം അദ്ദേഹത്തിനറിയാം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശരീരം വിശ്രമിക്കുന്നുണ്ട് . എന്നാൽ ബോധത്തിന്റെ ഒരംശം സദാ ജാഗ്രതയോടെ ഇരിക്കുന്നു. ഇതിനുകാരണം, ബോധത്തെ മറ്റൊരു തലത്തിലേക്കു തിരിച്ചുവിട്ടിരിക്കുന്നു എന്നതാണ്.
അവബോധമെന്നാൽ ഒരു ഉൾക്കൊള്ളൽ പ്രക്രിയയാണ്. ഈ നിലനിൽപ്പിനെ പൂർണമായും പുൽകിക്കൊണ്ടിരിക്കലാണ്. അവബോധമുള്ളവനായിത്തീരാൻ ശ്രമിക്കരുത്. അതു സംഭവിക്കുകയില്ല. ശരീരത്തെയും മനസിനെയും ഊർജത്തെയും ശരിയായി ക്രമീകരിക്കുകയും പോഷിപ്പിക്കുകയും ചെയ്താൽ അവബോധം വിടരും. നിങ്ങൾ ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ ജീവസുള്ളവനായിത്തീരും.