തേഞ്ഞിപ്പലം: പെരുവള്ളൂർ, തേഞ്ഞിപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വടക്കീൽ മാട് പാലത്തിന് ബലക്ഷയം. പാലത്തിന്റെ തുണിന്റെ കോൺക്രീറ്റ് പൊട്ടിവീണ് കമ്പികൾ പുറത്ത് കാണുന്നുണ്ട്. ബലക്ഷയമുള്ള പാലം കഴിഞ്ഞ ദിവസം പി.അബ്ദുൽ ഹമീദ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശിച്ചു. തൂണ് പരിശോധിച്ച് ബലക്ഷയം ബോദ്ധ്യപ്പെട്ടതിനാൽ ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് തയ്യാറാക്കാൻ എം.എൽ.എ നിർദ്ദേശിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളം പഴക്കമുണ്ട് പാലത്തിന്‌ . കോഹിനൂർ നീരോൽപലം പറമ്പിൽപീടിക റോഡിലാണ് വടക്കീൽ മാട് പാലം.റോഡ് ഇപ്പോൾ റബറൈസ് ചെയ്ത് നവീകരിച്ചതാണ്.പാലത്തിന്റെ ബലക്ഷയം ഗതാഗതത്തിന് ഭീഷണിയാവുമെന്ന് കണ്ടാണ് അടിയന്തര നടപടി സ്വീകരിക്കാൻ എം.എൽ.എ നിർദ്ദേശം നൽകിയത്. പാലം സ്ഥിതി ചെയ്യുന്ന തോട്ടിൽ ഇപ്പോൾ വെള്ളമില്ലാത്തതിനാൽ തൂണിന്റെ അറ്റകുറ്റപ്പണി നടത്താൻ സൗകര്യമാണ്. മഴയ്ക്ക് മുമ്പേ  നടപടി വേണമെന്ന ആവശ്യം ഉദ്യോഗസ്ഥർക്ക് മുമ്പിൽ നാട്ടുകാർ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. തൂണിന്റെ അറ്റകുറ്റപ്പണി വൈകിയാൽ കാലവർഷത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ കേടുപാടുകൾ വർദ്ധിക്കാനിടയാക്കുമെന്ന് നാട്ടുകാർ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അബ്ദുൾ അസീസ്, അസിസ്റ്റന്റ് എൻജിനിയർ അബ്ദുള്ള,തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാംഎന്നിവർ എം.എൽ.എ. യ്ക്കൊപ്പമുണ്ടായിരുന്നു.