മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികൾ വലിയ മാർജിനിൽ വിജയിച്ച മലപ്പുറത്തും പൊന്നാനിയിലും എസ്.ഡി.പി.ഐയുടെ വോട്ട് വിഹിതം വലിയ തോതിൽ കുറഞ്ഞു. ശക്തമായ മത്സരം നടന്ന പൊന്നാനിയിലാണ് എസ്.ഡി.പി.ഐക്ക് ഏറ്റവും കുറവ് വോട്ട്. ജില്ലാ സെക്രട്ടറി കൂടിയായ അഡ്വ. കെ.സി. നസീറിന് 17,511 വോട്ടാണ് ലഭിച്ചത്. മലപ്പുറത്ത് മത്സരിച്ച സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസിക്ക് 19,082 വോട്ടും. 2014ൽ പൊന്നാനിയിൽ 26,640ഉം മലപ്പുറത്ത് 47,853 വോട്ടുമാണ് ലഭിച്ചത്. ഇടതിന് വേരോട്ടമുള്ള തൃത്താലയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 3,189 വോട്ട് ലഭിച്ചപ്പോൾ എസ്.ഡി.പി.ഐക്ക് 1,744 വോട്ടാണുള്ളത്.എസ്.ഡി.പി.ഐ നേതാക്കുളുമായി പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും രഹസ്യചർച്ച നടത്തിയത് ഏറെ വിവാദമായിരുന്നു. അവിചാരിതമായ കണ്ടുമുട്ടലെന്ന വാദത്തിൽ ലീഗ് നേതാക്കൾ ഉറച്ചുനിന്നപ്പോൾ ആസൂത്രണം ചെയ്യാത്ത ചർച്ച നടന്നെന്നായിരുന്നു എസ്.‌ഡി.പി.ഐയുടെ വാദം. ഇടതുസ്വതന്ത്രനായി പി.വി. അൻവറിന്റെ രംഗപ്രവേശനവും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം വലിയ തോതിൽ ഇടിഞ്ഞതും ലീഗ് നേതൃത്വത്തിന് ആശങ്കകളുണ്ടാക്കിയിരുന്നു.