shafi-pulikkoor
ശാഫി പുളിക്കൂർ

കാസർകോട്: ഷിറിബാഗിലു പുളിക്കൂർ മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറിയും മധൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന ശാഫി പുളിക്കൂർ (47) നിര്യാതനായി. രണ്ട് മാസം മുമ്പ് യു.എ.ഇ. യിൽ സന്ദർശന വിസയിൽ എത്തിയ ശാഫി അവിടെ വെച്ച് കുഴഞ്ഞ് വീണ് ആഴ്ചകളായി അബോധാവസ്ഥയിലായിരുന്നു. നാട്ടിലെത്തിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമായില്ല. കഴിഞ്ഞ രാത്രി പുളിക്കൂർ പള്ളത്തെ വീട്ടിൽ വെച്ചായിരുന്നു മരണം. പള്ളം സുബ്ഹാന മസ്ജിദ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ മുസ്ലിം ലീഗ് ജില്ലാ കൗൺസിലറായ ശാഫി എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരുന്നത്. യൂത്ത് ലീഗ്, എസ്.ടി.യു. ശാഖാ, പഞ്ചായത്ത് ഭാരവാഹിത്വം, ലീഗിന്റെ പഞ്ചായത്ത് സെക്രട്ടറി സ്ഥാനം കൂടി വഹിച്ചിട്ടുണ്ട്. പരേതനായ മൊയ്തീന്റെയും ഉമ്മു ഹലീമയുടെയും മകനാണ്. ഭാര്യ: ഫൗസിയ ബോവിക്കാനം. സഹോദരങ്ങൾ: അബ്ദുൽ ഖാദർ എം. പി.(പള്ളം), യൂസുഫ്. എം.പി. (പള്ളം), എം.പി. ഉമർ, ബീഫാത്തിമ.