കോട്ടയം: രണ്ടാഴ്ചയിലധികമായി കെട്ടിക്കിടക്കുന്ന മലിനജലം മൂലം നാട്ടുകാർ നട്ടം തിരിഞ്ഞിട്ടും താഴത്തങ്ങാടി- ആലുംമൂട് തോട് വൃത്തിയാക്കുന്നതിൽ ജില്ലാ ഭരണകൂടം അലംഭാവം പുലർത്തുന്നു. മഴക്കാലപൂർവ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് നാടൊട്ടുക്ക് മാലിന്യമുക്തമാക്കുമ്പോൾ നൂറുകണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ പ്രശ്നം പരിഹരിക്കാൻ ആരുമില്ലേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നഗരസഭയുടെ മൂന്ന് വാർഡുകളിൽ ബന്ധപ്പെട്ടുകിടക്കുന്ന തോടായിട്ടും ഒരു കൗൺസിലർ പോലും പ്രശ്‌നപരിഹാരത്തിന് മുൻകൈ എടുക്കുന്നില്ല. പരിസര പ്രദേശങ്ങളിൽ ഗുരുതരമായ രോഗങ്ങൾ പടർന്നുപിടിക്കാൻ സാദ്ധ്യതയുണ്ടായിട്ടും ജില്ലാ ഭരണകൂടം കണ്ണടയ്ക്കുന്നത് കടുത്ത ജനദ്റോഹമാണെന്നും നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് ശ്വാശതപരിഹാരം ഉണ്ടാക്കാൻ ജില്ല ഭരണകൂടവും എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും അടിയന്തിമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.