മഴ പെയ്യുന്നപോലെ കണ്ണിൽ നിന്നു ഭക്തികൊണ്ടുള്ള ആനന്ദാശ്രുക്കൾ ധാരധാരയായി പുറപ്പെട്ട് ഭഗവാൻ കുടികൊള്ളുന്ന ഹൃദയം അലിഞ്ഞ് ഭഗവാനിൽ ചേരുമ്പോൾ പാപിയായ ഞാൻ സംസാര സമുദ്രത്തിനടിയിൽ നിന്ന് കര പറ്റുന്നു.