astro

അശ്വതി : ഗൃഹം  നിർമ്മിക്കും. സന്താനങ്ങളാൽ മാനസിക സന്തോഷം പ്രതീക്ഷിക്കാം. പൊതുമേഖലാ രംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കും.


ഭരണി: മാനസിക സന്തോഷവും ധനാഭിവൃദ്ധിയും ഉണ്ടാകും. കരാർ, തടി വ്യാപാരം ചെയ്യുന്നവർക്ക്  മികച്ച നേട്ടം കൈവരിക്കും, പെൺസന്താനങ്ങൾക്ക് അഭിവൃദ്ധി.


കാർത്തിക: സുഖകരമായ ജീവിതസൗകര്യം ലഭ്യമാകും. വാഹനം വാങ്ങാവുന്നതാണ്. ബന്ധുക്കളുമായി സഹകരണം ഉണ്ടാകും. മാതാവിന് ആരോഗ്യം ഉണ്ടാകും.


രോഹിണി: കുടുംബാഭിവൃദ്ധിയുണ്ടാകും. വ്യവസായത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. വിദ്യാഭ്യാസപരമായി പുരോഗതി. സദ്പ്രവർത്തികളിൽ മനസ് ചെല്ലും.


മകയിരം: പിതൃസ്വത്ത് വിൽക്കാനും  മറ്റു വസ്തുക്കൾക്ക് അഡ്വാൻസ് കൊടുക്കാനും സാധിക്കും. ശത്രുക്കളാലും സഹോദരങ്ങളാലും മതിപ്പു കുറയും. വ്യാപാരശാലകൾ പുഷ്ടിപ്പെടും.


തിരുവാതിര: ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. മാതാവിനോട് സ്നേഹമായിരിക്കും. സ്വയം തൊഴിലുകൾ ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കും.


പുണർതം: വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കും. സഹോദരങ്ങൾ പിണക്കം മാറി സഹകരിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും.


പൂയം: കുടുംബാഭിവൃദ്ധിയുണ്ടാകും. അരി, മറ്റു ധാന്യവ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം. റിയൽ എസ്റ്റേറ്റുകാർക്ക് ബിസിനസിൽ പുരോഗതി.


ആയില്യം: കുടുംബാഭിവൃദ്ധിയുണ്ടാകും. സന്താനങ്ങൾക്ക് വിവാഹം നടക്കുക, ഉദ്യോഗം ലഭിക്കുക എന്നിവയ്ക്കുള്ള സന്ദർഭം കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും.


മകം: ജീവിത പുരോഗതിക്കുള്ള സമയമാണ്. സാമർത്ഥ്യവും കഴിവും മൂലം പല മേഖലകളിലും വിജയം കൈവരിക്കും. പുത്രലബ്ദ്ധിക്കുള്ള സന്ദർഭം കാണുന്നു.


പൂരം: നൃത്ത, സംഗീത ക്ളാസുകൾ നടത്തുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം. അയൽവാസികൾക്ക് പ്രിയമുള്ളവരായിരിക്കും. പഠനത്തിൽ അല്പം ശ്രദ്ധ കുറയും.


ഉത്രം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സത്യസന്ധമായ പ്രവൃത്തികളാൽ അയൽവാസികൾക്ക് പ്രിയമുള്ളവരാകും. അനുസരണയുള്ള ഭൃത്യന്മാരെ ലഭിക്കും.


അത്തം: വിനോദയാത്രയ്ക്കുളള അവസരം. വിദേശത്ത് ജോലിക്ക് സാധ്യത. ദാനധർമ്മങ്ങൾ ചെയ്യാവുന്നതാണ്. നൃത്ത സംഗീത വാസനയുണ്ടാകും. റിയൽ എസ്റ്റേറ്റുകാർക്ക് തൊഴിൽ തടസം അനുഭവപ്പെടും.


ചിത്തിര: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ചിട്ടി, മറ്റു സ്ഥാപനങ്ങൾക്ക് ഉള്ളവർക്ക് ധാരാളം ധനവരവ് ഉണ്ടാകും. പെട്ടെന്നുള്ള കോപം നിമിത്തം അയൽവാസികളുമായി പിണക്കം ഉണ്ടാകാം.


ചോതി: പട്ടാളത്തിലോ പൊലീസിലോ ചേരാൻ അനുയോജ്യമായ സമയമാണ്. ധനലാഭം ഉണ്ടാകും. എല്ലാ അഭിലാഷങ്ങളും പൂർത്തീകരിക്കും. വിദ്യാർത്ഥികൾ ഉന്നത നിലവാരത്തിലുള്ള വിജയം കൈവരിക്കും.


വിശാഖം: പ്രവാസി മലയാളികൾക്ക് പലവിധ നേട്ടങ്ങളും ലഭ്യമാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ കണ്ടെത്തും. ബാങ്കിൽ ലോൺ, മറ്റ് ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സന്ദർഭം.


അനിഴം: ധനപരമായി  നല്ല കാലം. മാതാപിതാക്കളെ അനുസരിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. നിലം, വസ്തുക്കൾ തുടങ്ങിയവയിൽ നിന്ന് ആദായം ലഭിക്കും.


തൃക്കേട്ട: സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അത്ര നല്ല സമയമല്ല. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യതയുണ്ടാകും.
മൂലം: സർക്കാർ ഉദ്യോഗസ്ഥർക്ക്  പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വ്യാപാര, വ്യവസായമേഖലകളിൽ അഭിവൃദ്ധിയുണ്ടാകും.


പൂരാടം: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ദൈവഭക്തിയുണ്ടാകും. ഭാര്യയാലും സന്താനങ്ങളാലും നന്മ വരും. സ്വന്തം പ്രയത്നത്താൽ ജീവിത പുരോഗതിക്കുള്ള സന്ദർഭം.
ഉത്രാടം: സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കും. പുണ്യക്ഷേത്രദർശനത്തിനുള്ള സന്ദർഭം. അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് തടസം വരാനിടയുണ്ട്.


തിരുവോണം: കലാവാസനയുണ്ടാകും. കാർ, വാഹനം മുതലായ വ്യാപാരം ചെയ്യുന്നവർക്ക് മികച്ച ലാഭം ലഭിക്കും. അധികമായി യാത്ര ചെയ്യേണ്ടതായി വരും.


അവിട്ടം: തൊഴിൽപരമായി അഭിവൃദ്ധി. സുഹൃത്തുക്കൾക്കായി ധനം ചെലവഴിക്കും.  ജോലി അന്വേഷിക്കുന്നവർക്ക് അല്പം അകലെ ലഭിക്കും.


ചതയം: ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും അവസരം. സന്താനങ്ങളാലും ഭാര്യയാലും മാനസിക സന്തോഷം ലഭിക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാനുള്ള സന്ദർഭം.


പൂരുരുട്ടാതി: ഉന്നതസ്ഥാനപ്രാപ്തിക്കുള്ള സന്ദർഭം. ബന്ധുക്കളാൽ മാനസിക വിഷമം ഉണ്ടാകും. ഇരുമ്പ് സംബന്ധമായി വ്യാപാരം ചെയ്യുന്നവർക്ക് അധിക ലാഭം ലഭിക്കും.


ഉതൃട്ടാതി: ധാരാളം ധനം ശേഖരിക്കും. വലിയ കാര്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വരും. അടിക്കടി മനോചഞ്ചലം വരുന്നതായിരിക്കും. ആരോഗ്യപരമായി നല്ല കാലം. ശത്രുക്കൾ വർധിക്കാനിടയുണ്ട്.


രേവതി: പല മേഖലകളിലൂടെയും വരുമാനം വരുന്നതായിരിക്കും. സ്വതന്ത്ര ചിന്തകൾ ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും.