astro

അശ്വതി : സന്താനങ്ങളാൽ മാനസിക സമ്മർദ്ദമുണ്ടാകും. തീർത്ഥയാത്രയ്‌ക്ക് സാധ്യത. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.


ഭരണി: വിദേശത്ത് ജോലിക്കായി പോകാനാഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യതയുടെ സമയം. കുടുംബാഭിവൃദ്ധിയുണ്ടാകും. ഉദാരമനസ്‌കതയോടെ പ്രവർത്തിക്കും.


കാർത്തിക: രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും. സാമർത്ഥ്യത്തോടുകൂടി എല്ലാ കാര്യങ്ങളിലും വിജയം കണ്ടെത്തും.


രോഹിണി: സുഹൃത്തുക്കളെ സമയത്തിന് സഹായിക്കാൻ കഴിയാതെ വരും. പാർട്ടിപ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും.

 
മകയിരം: വാക്ചാതുര്യത്താൽ അംഗീകാരം നേടും. എഴുത്തുകാർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും. ബന്ധുജനങ്ങളാൽ പലവിധ വിഷമതകളുണ്ടാകും.


തിരുവാതിര: കുടുംബത്തിൽ പലവിധ നന്മകളുണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മം നടക്കും. ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നു ചേരും.


പുണർതം: സുഹൃത്തുക്കളാൽ മനസിന് സന്തോഷം. മത്സരങ്ങളിൽ പങ്കെടുക്കും. ഭാഗ്യം  പലരൂപത്തിലും വന്നുചേരും. 


പൂയം: സർക്കാരിൽ പെൻഷനും മറ്റു ആനുകൂല്യങ്ങൾക്കുമായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. ഉപരിപഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാധ്യത.


ആയില്യം: എഴുത്തുകാർക്ക്  പുരസ്‌കാരങ്ങൾ ലഭിക്കും. സുഹൃത്തുക്കളാലും ബന്ധുക്കളാലും പ്രശംസിക്കപ്പെടും. നൃത്ത, സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത.


മകം: സന്താനങ്ങൾക്ക് ഉയർച്ച. പഠനത്തിൽ ശ്രദ്ധ ചെലുത്തും. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും പ്രശംസയും ലഭിക്കും.


പൂരം: നൃത്ത, സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുരസ്‌കാരങ്ങളും ധനാഗമനവും ലഭിക്കും.  പാർട്ടിപ്രവർത്തകർക്ക് അംഗീകാരവും പ്രശസ്‌തിയും ലഭിക്കും.


ഉത്രം : വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യത. ഉന്നതരിൽ നിന്നും അഭിനന്ദന പ്രവാഹമുണ്ടാകും. 


അത്തം: സ്വയംതൊഴിൽ ചെയ്യുന്നവർക്ക് അൽപ്പം തടസം അനുഭവപ്പെടും. കേസുകളിൽ വിജയം. ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ചെയ്‌തുതീർക്കും. 


ചിത്തിര: എഴുത്തുകാർക്ക് കർമ്മമേഖലയിൽ ഉയർച്ച. ലുബ്‌ധമായി ചെലവഴിക്കുമെങ്കിലും സത്കർമ്മങ്ങൾക്കായി ധാരാളം ധനം ചെലവിടും. ബാങ്കിൽ ലോണിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും. 


ചോതി: ശത്രുക്കളെ വിജയിക്കും. ജനപ്രതിനിധികൾക്ക് ഉന്നതസ്ഥാനപ്രാപ്‌തി. തൊഴിലഭിവൃദ്ധിയുണ്ടാകും. ക്ഷേത്രദർശനം, തീർത്ഥാടനം മുതലായവയ്‌ക്കുള്ള അവസരം.


വിശാഖം: ഉപരിപഠനത്തിനായി വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് കാര്യപ്രാപ്‌തി. കർമ്മരംഗത്ത് ഉയർച്ച. 


അനിഴം: കുടുംബാഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങൾക്കുള്ള അവസരം. കുടുംബക്കാർ പ്രശംസിക്കുന്ന രീതിയിൽ ഇടപെടും. 


തൃക്കേട്ട: യാത്രകൾക്ക് തടസം അനുഭവപ്പെടും. കുടുംബത്തിൽ നിന്നും മാറിത്താമസിക്കേണ്ടതായി വരും. ശത്രുക്കളുമായി കലഹിക്കും. 


മൂലം: ബാങ്കിൽ ലോൺ, പെൻഷൻ മുതലായവയ്‌ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കാനുള്ള സാധ്യത. കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും. 


പൂരാടം: അധികചെലവുകൾ വരാനുള്ള സന്ദർഭം കാണുന്നു. ഗൃഹം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ കാലം.


ഉത്രാടം: വലിയ പ്രയത്‌നങ്ങളാൽ വിജയം കണ്ടെത്തുന്ന സംരംഭങ്ങൾ ഉണ്ടാകും. തൊഴിലഭിവൃദ്ധിയുണ്ടാകും. 


തിരുവോണം: കലാമത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രശംസയും വിജയസാദ്ധ്യതയും. കുടുംബത്തിൽ നിന്നും മാറിത്താമസിക്കാൻ കഴിയും. 


അവിട്ടം: വിവാഹം കഴിഞ്ഞ് പിണങ്ങിക്കഴിയുന്നവർ കൂടുതൽ പ്രശ്‌നങ്ങളിൽപ്പെടാതെ സൂക്ഷിക്കണം. ചില സമയങ്ങളിൽ കടുത്ത പ്രയാസങ്ങൾ അനുഭവപ്പെടും.


ചതയം: ജോലി അന്വേഷിക്കുന്നവർക്ക് നല്ല കാലം. മാതാവിനോട് സ്‌നേഹം കാണിക്കുമെങ്കിലും സഹോദരങ്ങളുമായുള്ള ബന്ധം സുഗമമാകില്ല. 


പൂരുരുട്ടാതി: വാക് ചാതുര്യത്താൽ പാർട്ടി പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. ബുദ്ധികൂർമ്മതയാൽ പലവിധ പ്രശ്‌നങ്ങൾ പരിഹരിക്കും. 


ഉത്രട്ടാതി: വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്‌തിയുടെ സമയം. ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത.


രേവതി : സന്താനങ്ങൾക്ക് നല്ല കാലം. വിവാഹക്കാര്യത്തിൽ കാലതാമസം. പ്രശ്‌നങ്ങൾ യുക്തിപരമായി പരിഹരിക്കും.