നിലമ്പൂർ.വൈദ്യുതിക്കെണി ഉപയോഗിച്ചു കാട്ടുപന്നിയെ വേട്ടയാടിയെന്ന കേസിൽ ഒരാൾ വനപാലകരുടെ പിടിയിൽ. മാംസം കടത്തിയ കാർ, വൈദ്യുതി ഉപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു.എരുമമുണ്ട കീഴേടത്ത് ഗംഗാധരനെയാണ് (55) കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. സത്യനാഥൻ അറസ്റ്റു ചെയ്തത്. പ്രതിയിൽ നിന്നു മാംസം വാങ്ങിയ 4 പേരെ കൂടി കേസിൽ പിടികിട്ടാനുണ്ട്. 21ന് അർദ്ധരാത്രി കാനക്കുത്ത് വനാതിർത്തിയിലാണ് സംഭവം.കെഎസ്ഇബി ലൈനിൽ കമ്പി കൊളുത്തി വൈദ്യുതി പ്രവഹിപ്പിച്ചാണ് കെണി ഒരുക്കിയത്.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഗംഗാധരന്റെ വീട്ടിൽ നിന്നു പാചകം ചെയ്ത ഒന്നര കിലോഗ്രാം മാംസം, കത്തി,പാത്രങ്ങൾ,കെണി എന്നിവ പിടിച്ചെടുത്തു.പന്നിയുടെ അവശിഷ്ടങൾ കുഴിച്ചിട്ടത് കണ്ടെടുത്തു.മാംസം വാങ്ങിയ സുഹൃത്തിന്റ കാറാണ് പിടികൂടിയത്. ഗംഗാധരനെ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.