astro

അശ്വതി : സർക്കാർ  ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. സന്താനലബ്ധിക്കുള്ള സമയം.

ഭരണി: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മന്ത്രിസഭാംഗങ്ങൾക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.

കാർത്തിക: ധന ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയം. വിനോദയാത്രയ്ക്ക് അവസരം. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. 

രോഹിണി: സാമ്പത്തിക നില മെച്ചപ്പെടും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. എഴുത്തുകാർക്ക് പുരസ്കാരം ലഭിക്കും. വൃദ്ധരെ സഹായിക്കും.

മകയിരം: തൊഴിലഭിവൃദ്ധിയുടെ സമയമാണ്. വിദ്യാർത്ഥികൾ നല്ല വിജയം കൈവരിക്കും. സഹോദരങ്ങളുമായി സ്വരചേർച്ചക്കുറവ് അനുഭവപ്പെടും. 

തിരുവാതിര: ധനവരവും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. ബുദ്ധിശാലിയായിരിക്കും. സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങളുണ്ടാവും. ഉന്നതനിലവാരത്തിലുള്ള വിജയം ഉണ്ടാകും. സഹോദരങ്ങൾ പരസ്‌പരം സഹായിക്കും.

പുണർതം: പല മേഖലകളിലും വിജയിക്കും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങളുണ്ടാവും.വസ്തു-ഗൃഹം വാങ്ങാൻ സാദ്ധ്യത. മാതാപിതാക്കളുടെ ഹിതാനുസരണം പ്രവർത്തിക്കും.

പൂയം: വ്യാപാരാഭിവൃദ്ധിയുടെ സമയം. സൽപ്രവർത്തികൾ ചെയ്യും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ഗുരുക്കന്മാരെ ദർശിക്കാനുള്ള അവസരം.

ആയില്യം: സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ പലവിധ മംഗളകർമ്മങ്ങളിലും പങ്കെടുക്കും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും.

മകം: കാര്യസാദ്ധ്യതയുടെയും പ്രശസ്തിയുടെയും സമയം. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. നൃത്ത, സംഗീത മത്സരങ്ങളിൽ വിജയം. ഭക്തിമാർഗത്തിൽ സഞ്ചരിക്കും. എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും.

പൂരം: എല്ലാ മേഖലകളിലും വിജയം. വിദേശത്ത്  ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക്  ലഭിക്കും. വ്യാപാരത്തിൽ അധികലാഭം ലഭിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയം.

ഉത്രം: വ്യാപാരാഭിവൃദ്ധിയുണ്ടാകും. അന്യരെ സഹായിക്കും. തൊഴിൽസംബന്ധമായി പഠിക്കുന്നവർക്ക്  ജോലിസാദ്ധ്യത. ശത്രുക്കളെ പരാചയപ്പെടുത്തും.

അത്തം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം.

ചിത്തിര: വിദേശത്ത് വസിക്കുന്ന മലയാളികൾക്ക് പലവിധ നേട്ടങ്ങളുണ്ടാവും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം പ്രതീക്ഷിക്കാം. സുഹൃത്തുക്കളാൽ പലവിധനേട്ടങ്ങളുണ്ടാവും.

ചോതി: തൊഴിലഭിവൃദ്ധിയുണ്ടാകും. പിതാവിനാൽ മാനസിക വിഷമതകളുണ്ടാവാം. തർക്കങ്ങളിൽ വിജയം. 

വിശാഖം: സകലവിധ സൗഭാഗ്യങ്ങളും ലഭിക്കും. വിദേശത്ത് വസിക്കുന്നവർക്ക് പലവിധ നേട്ടങ്ങളുണ്ടാവും. മത്സരങ്ങളിൽ വിജയസാദ്ധ്യത. വാഹനം, ആഭരണം എന്നിവ വാങ്ങും.

അനിഴം: ബന്ധുക്കളുമായി ഐക്യത. ചുറുചുറുക്കായ സ്വഭാവമുണ്ടാകും. മത്സരങ്ങളിൽ വിജയസാധ്യത. സുഹൃത്തുക്കളാൽ ധനനഷ്ടം.

തൃക്കേട്ട: ധനഐശ്വര്യവും പ്രശസ്തിയും പ്രതീക്ഷിക്കാം. ഒന്നിലധികം മേഖലയിൽ വരുമാനം ഉണ്ടാകും. ഭാര്യയാൽ പലവിധ നന്മകളുണ്ടാവും. സന്താനങ്ങൾക്ക് 

അഭിവൃദ്ധിയുണ്ടാകും.

മൂലം: സാമ്പത്തിക പുരോഗതിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം.കരാർ ജോലി ചെയ്യുന്നവർക്ക് മികച്ച ലാഭം. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. 

പൂരാടം: ധനഐശ്വര്യവും മാനസിക സന്തോഷവും പ്രതീക്ഷിക്കാവുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യും. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. 

ഉത്രാടം: സർക്കാർ ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും വർദ്ധിക്കും. ഭക്തിമാർഗത്തിലൂടെ സഞ്ചരിക്കും. എല്ലാമേഖലയിലും വിജയം.

തിരുവോണം: സാമ്പത്തിക നില മെച്ചപ്പെടും. സാമർത്ഥ്യവും ധൈര്യവും ഉണ്ടാകും. പുത്രലബ്ധിക്കുള്ള സന്ദർഭം. ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകും.

അവിട്ടം: ജീവിതപുരോഗതിയുടെയും പ്രശസ്തിയുടെയും സമയം. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം. ധാരാളം സമ്പാദിക്കും. 

ചതയം: പ്രശസ്തിയും ധൈര്യവും വന്നുചേരും. പഠനം പൂർത്തിയാക്കിയവർക്ക് അകലെ കമ്പനിയിൽ തൊഴിൽ ലഭിക്കും. 
പൂരുരുട്ടാതി: വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. കേസുകളിൽ വിജയം. ഗൃഹപ്രവേശം തീരുമാനിക്കും.

ഉത്രട്ടാതി: സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ലഭിക്കാൻ സാദ്്ധ്യത. മാതുലന്മാരാൽ മാനസിക വിഷമം. അന്യർക്കുവേണ്ടി പരിശ്രമിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അഭിവൃദ്ധി.

രേവതി: ധനഐശ്വര്യത്തിന്റെയും പ്രശസ്തിയുടെയും സമയം. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. 