akamarivu

ഭാരതസംസ്‌കാരത്തിന് വ്യക്തമായ സദാചാരമൊന്നുമില്ല. നമുക്ക് നീതിന്യായത്തിലും സദാചാരത്തിലും ശ്രദ്ധയുണ്ടായിരുന്നില്ല. പാശ്ചാത്യലോകത്ത് പോയാൽ അവർക്ക്, ശക്തമായ സദാചാരബോധമുണ്ട്. ഈ രാജ്യത്ത്, സദാചാരപരമായ കാഴ്‌ചപ്പാട് തന്നെ ഉണ്ടായിരുന്നില്ല, ഇന്ന് മാത്രമല്ല കാലമിതുവരെയും. മനുഷ്യബോധത്തിന്മേലുള്ള നിയന്ത്രണമായി, നാമിതിനെ കണ്ടു. നമുക്ക് ജീവിത ചുറ്റുപാടിനെയും, സമൂഹത്തിനെയും, ചുറ്റുമുള്ള ലോകത്തിനെയും സാന്മാർഗികമായി കാണാൻ താത്‌പര്യമില്ലായിരുന്നു. ഈ സംസ്‌കാരം ഒരിക്കലും ശരിയും തെറ്റും ഏതാണെന്ന് തിട്ടപ്പെടുത്തിയില്ല. ഇപ്പോൾ ചെയ്യേണ്ടതെന്തെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നാളെ ചെയ്യേണ്ടത് ചിലപ്പോൾ വ്യത്യസ്‌തമായിരിക്കാം. ശ്രദ്ധിച്ചാലറിയാം, ഏത് ദിവ്യമൂർത്തിയായാലും ശ്രീരാമനോ, ശ്രീകൃഷ്‌ണനോ പരമശിവനോ ആരെയും സദാചാരപരമായി ശരിയായ മനുഷ്യരാണെന്ന് പറയാനാവില്ല. തീർച്ചയായും അവരങ്ങനെയല്ല. കാരണം സ്വയമെങ്ങനെ ആയിരിക്കണമെന്നു ഒരിക്കലുമവർ ചിന്തിച്ചില്ല. എന്നിരുന്നാലും അവർ ബോധാവസ്ഥയുടെ കൊടുമുടിയിലെത്തിയവരാണ്. 

സദാചാരമെന്നാൽ, നിങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കണം. ആവർത്തിച്ചു കൊണ്ടിരുന്നാൽ നിങ്ങൾ ഭ്രമണത്തിലകപ്പെടും. ഭ്രമണത്തിലകപ്പെട്ടാൽ നിങ്ങൾ എവിടെയുമെത്തില്ല. അതുകൊണ്ട് ഞങ്ങൾ അപകടസാദ്ധ്യതയുള്ള, പ്രജ്ഞ ഉപയോഗിച്ചു. ജനസമൂഹത്തിൽ നിന്നും തിരഞ്ഞെടുത്ത ഊർജസ്വലരായ ഒരു വിഭാഗത്തെ മനുഷ്യ ഉത്‌ബോധനത്തെ ഉയർത്താൻ നിവേശിച്ചു, സദാചാരം പഠിപ്പിക്കാനല്ല. അപകടസാദ്ധ്യതയുള്ളതെങ്കിലും മനുഷ്യത്വത്തെ കൈകാര്യം ചെയ്യാൻ, വേറെ മാർഗമില്ല. സദാചാരബോധം നിർബന്ധമാക്കിയാൽ, ജനങ്ങൾ പലതും ചെയ്‌ത് പശ്ചാത്തപിച്ച ശേഷം, ക്ഷേത്രങ്ങളിൽ അർപ്പണമോപൂജയോ നടത്തിയിട്ട്, അതേ പ്രവൃത്തി തുടർന്നു കൊണ്ടേയിരിക്കും. ശരിയല്ലേ?


ഈ രാജ്യത്ത് 'ചെയ്യരുത ് "എന്നുള്ള കല്‌പനകൾ ഇല്ല. നിങ്ങൾ എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും ആരും തന്നെ പറഞ്ഞിരുന്നില്ല . പത്ത് കല്‌പനകൾ എഴുതാൻ എളുപ്പമാണെങ്കിലും, അതിലൂടെ സചേതനാവസ്ഥ ഉയർത്തുന്നത് എളുപ്പമല്ല. അതിന് കഠിനാദ്ധ്വാനം ആവശ്യമാണ്, മാത്രമല്ല വ്യാപകമായി ലഭ്യവുമാകണം, അതായത് വായുവിൽപ്പോലും ഉണ്ടാകണം. രക്ഷിതാക്കളും, അയൽവാസികളും, അന്തരീക്ഷവുമെല്ലാം അങ്ങനെയാണെങ്കിൽ കുട്ടികളും ആത്മീയ ഉണർവോടെ വളരും. അങ്ങനെയാണെങ്കിൽ ലളിതമാണ്. പക്ഷേ ഇപ്പോൾ നാം, ഈ രാജ്യത്ത് സചേതനാവസ്ഥ ഉയർത്താനുള്ള പ്രവൃത്തികൾ ചെയ്യാത്തതിനാലുള്ള വഴിത്തിരിവിലെത്തിയിരിക്കുകയാണ്. അതേസമയം, നമ്മളിൽ ഒരുതരി പോലും സദാചാരമില്ല. നമ്മൾ പാശ്ചാത്യലോകത്ത് നിന്നും നമുക്ക് ശീലമില്ലാത്തതും, അന്യവുമായ സദാചാരങ്ങളെ പ്രാബല്യത്തിലാക്കാൻ ശ്രമിക്കുന്നെങ്കിലും ഫലമില്ല, കാരണം അതവർക്ക് പോലും ഉപകരിച്ചില്ല.


തദ്ദേശജന്യമായ എന്തെങ്കിലും വേണമെങ്കിൽ ഈ രാജ്യത്ത് നിർമ്മിച്ചതെന്നല്ല, നിങ്ങളുടെ മനുഷ്യത്വത്തിന് ഉള്ളിലുണ്ടാവേണ്ടതായ കാര്യങ്ങളിൽ, 'ചെയ്യരുത്' എന്നത് കർശനമാക്കാതിരിക്കാം, കാരണം ഭൂരിഭാഗം പേരും ആദ്യത്തെ അവസരത്തിൽത്തന്നെ സദാചാരം ഒഴിവാക്കിയുള്ള എളുപ്പവഴി കണ്ടെത്തും. മനുഷ്യബോധം ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാക്കാം, കാരണം അതുമാത്രമാണ് ആകെയുള്ള രക്ഷാഭോഗപദ്ധതി, കൂടാതെ ആകെ നിങ്ങൾക്കുള്ള ജാമ്യവസ്‌തു ഇത് മാത്രമാണ്.