baby-food

നിറയെ പോഷകഗുണമുണ്ട്, ആരോഗ്യമുണ്ടാകും എന്നു പറഞ്ഞൊന്നും കുഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാൻ പറ്റില്ല. അതിന് അൽപ്പം മെനക്കെടുകയും കുഞ്ഞുങ്ങളെ രസിപ്പിക്കുകയും ചെയ്യണം. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് ശരിയായ പോഷകങ്ങൾ ആഹാരത്തിലൂടെ ലഭിക്കണം. അതല്ലെങ്കിൽ ശരീര വളർച്ചയ്‌ക്കൊപ്പം മാനസിക വളർച്ചയെയും സാരമായി ബാധിക്കും. വീട്ടിലുണ്ടാക്കുന്നതൊന്നും മക്കൾക്ക് കഴിക്കാൻ ഇഷ്ടമല്ലെന്നത് എല്ലാ അമ്മമാരുടെയും പരാതിയാണ്. ഇഷ്ടമുള്ളത് എന്തെങ്കിലും കഴിക്കട്ടേ എന്ന് കരുതി ഒടുവിൽ ഫാസ്റ്റ് ഫുഡും ബേക്കറി പലഹാരവും മതിയെന്ന് തീരുമാനിക്കും. അതിനോളം അപകടം മറ്റൊന്നുമില്ല താനും. 

ഭക്ഷണം ഒരു നല്ല ശീലം
കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ ആസ്വാദ്യകരമാകും ആ അനുഭവം. അത്താഴ സമയത്ത് എല്ലാ കറികളും കുറച്ചെങ്കിലും കഴിക്കണമെന്ന് കുട്ടികളോട് പറയുക. കഴിക്കുന്നതിനനുസരിച്ച് കുട്ടികളെ അഭിനന്ദിക്കുക. ഒരിക്കലും കുട്ടികളെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുത്. നോൺവെജുമായി  കൂട്ടിച്ചേർത്തു പാചകം ചെയ്‌തോ ഫ്രൈ ചെയ്‌തോ എന്തെങ്കിലും പുതുമയുള്ള രീതി പരീക്ഷിക്കുക. പച്ചക്കറികൾ കാണാൻ ആകർഷകമായ രീതിയിൽ തയ്യാറാക്കി നൽകുക. കുട്ടികൾക്ക് കഴിക്കാൻ പാകത്തിനുള്ള ആരോഗ്യഭക്ഷണം അടുക്കളയിൽ ഉണ്ടായിരിക്കണം എന്ന കാര്യത്തിൽ അമ്മമാർക്ക് നിർബന്ധമുണ്ടായിരിക്കണം. വിശക്കുമ്പോൾ കൈയിൽ കിട്ടുന്നതെന്തും അവർ കഴിക്കും എന്നതിനാലാണിത്. കുട്ടികൾക്കുള്ള പഴങ്ങളും മറ്റു ആഹാരവസ്തുക്കളും അടുക്കളയുടെ മൂലയിലേക്ക് മാറ്റാതെ ഡൈനിംഗ് ടേബിളിൽ വച്ചാൽ കുട്ടികൾ എളുപ്പം എടുത്തു കഴിക്കും. പോഷകഗുണം നിറഞ്ഞ ആഹാരം കുട്ടികൾ തിരഞ്ഞെടുക്കുകയും കഴിക്കുകയും ചെയ്യുമ്പോൾ അവരെ മനസറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ മറക്കരുത്.

ബ്രേക്ക് ഫാസ്റ്റ് സൂപ്പറാകണം
നന്നായി പ്രഭാത ഭക്ഷണം കഴിച്ചാൽ മാത്രമേ ആരോഗ്യഭക്ഷണം കുട്ടികൾക്ക് ഉറപ്പാക്കാൻ പറ്റൂ. കുട്ടികൾക്ക് എളുപ്പം മനസിലാവുന്ന കാരണങ്ങളായിരിക്കണം ഭക്ഷണം കഴിക്കാൻ അവർക്ക് പറഞ്ഞു കൊടുക്കേണ്ടത്. എന്നും ഒരേ ആഹാരം ബോറടിപ്പിക്കും. കുട്ടികളെ ആകർഷിക്കുന്ന ഗുണത്തിൽ മുൻപന്തിയിലുള്ള ആഹാരം തയ്യാറാക്കാൻ അമ്മമാർ സാലഡ് തയാറാക്കുമ്പോൾ ആപ്പിൾ,  മുളപ്പിച്ച പയർ, പഴങ്ങൾ ഇതൊക്കെ ചേർത്ത് ആകർഷകവും രുചികരവുമാക്കാനും ശ്രദ്ധിക്കണം. ചോക്‌ലേറ്റിനു പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ അവരെ ഉള്ളുതുറന്ന് അഭിനന്ദിക്കുകയും അവയുടെ നല്ല ഗുണങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം. ഐസ്‌ക്രീമും ചോക്ലേറ്റും കഴിക്കാൻ വാശിപിടിക്കുമ്പോൾ അവരെ വഴക്കുപറയുന്നതിന് പകരം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് മനസിലാക്കാൻ ശ്രമിക്കുക. പല്ലുകൾ കേടുവരുമെന്ന് പറയുമ്പോൾ പെട്ടെന്ന് മനസിലാകും.

കട്ടത്തൈരും ഇലക്കറികളും
ടി.വിയിൽ മിന്നി മറയുന്ന പരസ്യങ്ങൾക്കിടയിലാണ് കാത്സ്യത്തിന്റെ പ്രാധാന്യം നമ്മളിലെത്തുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക് ഏറ്റവും അത്യാവശ്യമാണ് കാത്സ്യം എന്ന് മറക്കരുത്. പാൽ, ചീസ്, തൈര് എന്നിവയാണ് കാത്സ്യത്തിന്റെ സമ്പന്ന ഉറവിടങ്ങൾ. രാവിലെ ഒരു ഗ്ലാസ് പാൽ നൽകാൻ മറക്കരുത്. അതു പോലെ ഉച്ചയ്‌ക്കോ വൈകിട്ടോ കട്ടത്തൈരും നൽകണം. പനീർ ചേർത്ത കറികൾ, പച്ചനിറത്തിലുള്ള ഇലക്കറികൾ, ഗ്രീൻ പീസ്, പാലക് ചീര എന്നിവയും പോഷകപ്രദമാണ്.

കരുത്തിന് പ്രോട്ടീൻ
ശരീരകോശങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ് പ്രോട്ടീൻ എന്ന് ഓർക്കണം. മുട്ട, മത്സ്യം, ഇറച്ചി എന്നിവയിലാണ് പ്രോട്ടീൻ കൂടുതലുള്ളത്. പരിപ്പുകളിലും മീൻ, ഇറച്ചി, ഉഴുന്നു ചേർത്ത പലഹാരങ്ങളായ ഇഡ്ഡലി, ദോശ, മുട്ട എന്നിവയും ആവശ്യമായ അളവിൽ കുട്ടികൾക്ക് നൽകണം. അവർക്ക് ആസ്വാദ്യകരമാകുന്ന രീതിയിലാകണം ഭക്ഷണം നൽകേണ്ടത്.

നാരുകൾ നാരുകൾ
നാരു ഉൾപ്പെടുന്ന ഭക്ഷണങ്ങൾ വളരെ ആവശ്യമാണ്. നമ്മൾ കഴിക്കുന്നത് ശരിയായി ദഹിക്കാനും ദഹനവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും മലബന്ധം ഒഴിവാക്കാനും ഫൈബർ നന്നായി കഴിക്കണം. മലബന്ധം മിക്ക കുട്ടികളുടെയും വലിയ പ്രശ്‌നമാണ്. കുട്ടികളുടെ ആഹാരത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണസാധനങ്ങൾ നിർബന്ധമായും നിത്യേന ഉൾപ്പെടുത്താൻ ശ്രദധിക്കണം. തവിടുള്ള ധാന്യങ്ങൾ ആഹാരം, ബീൻസ്, കടല, പയർ എന്നിവയും നന്നായി കഴിക്കണം. കഴുകിയ പഴങ്ങളും മെനുവിൽ ഉൾപ്പെടുത്താൻ മറക്കരുത്.