കോട്ടയം: നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ വീണ്ടും കുഴി. മേൽപ്പാലത്തിലെ കോൺക്രീറ്റ് ചെയ്‌ത ഭാഗത്താണ്, കോൺക്രീറ്റ് പാളികൾ തകർന്ന് കുഴി രൂപപ്പെട്ടത്. ഒരടി ആഴമുള്ള കുഴിയും, മറ്റു ചെറുകുഴികളും പൊട്ടലുകളുമാണ് രൂപപ്പെട്ടിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി രണ്ടു വർഷം പൂർത്തിയാകും മുൻപാണ് പാലത്തിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ പാലത്തിന്റെ അപ്രോച്ച് റോഡ് തറ നിരപ്പിൽ നിന്നും ഇരുത്തിപ്പോയത് വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വിഷയം ചർച്ചയായി. തുടർന്ന് റോഡിന്റെ അറ്റകുറ്റപണികൾ റെയിൽവേ അധികൃതർ നടത്തിയിരുന്നു. ഇതിനിടെയാണ് പാലത്തിന്റെ കൃത്യം മദ്ധ്യഭാഗത്തായി ഇപ്പോൾ പൊട്ടലും കുഴിയും കണ്ടെത്തിയിരിക്കുന്നത്.