ffff
.


മലപ്പുറം: വാളയാറിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടത് സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചിട്ടുണ്ട്. കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതും കുറ്റവാളികൾ രക്ഷപ്പെടുന്നതിനുമെതിരെ വലിയ ജനരോഷമുയർന്നു. വീട്ടകങ്ങളിലും വിദ്യാലയങ്ങളിലും വരെ കുട്ടികൾ പീഡനത്തിന് ഇരയാവുന്നെന്ന് സമീപകാല കേസുകൾ തെളിയിക്കുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ജില്ല ഒട്ടും പിന്നിലല്ലെന്നാണ് ഈ വർഷത്തെ കേസുകളുടെ എണ്ണം പറയുന്നത്.
ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഈ വർഷം സെപ്തംബർ വരെ 342 കേസുകളുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്. ഏപ്രിലിലാണ് കൂടുതൽ കേസുകളുണ്ടായത്, 57 എണ്ണം. ലൈംഗികാതിക്രമങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം - 308, എറണാകുളം - 237, കോഴിക്കോട് - 220, കൊല്ലം - 203 , തൃശൂർ -201 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കേസുകളുടെ എണ്ണം. സംസ്ഥാനത്ത് ഇതുവരെ 2,514 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ജില്ലയിൽ 410 കേസുകളുണ്ടായിരുന്നു.

വേണം പ്രത്യേക കോടതി

 കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ജില്ലയ്ക്ക് പ്രത്യേക പോക്‌സോ കോടതി അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. 
 മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്കാണ് (ഒന്ന്) പോക്‌സോ കേസുകളുടെ അധികച്ചുമതല. കെട്ടിക്കിടക്കുന്ന കേസുകൾക്കൊപ്പം പുതിയ കേസുകൾ കൂടിയാവുന്നതോടെ വിചാരണ നടപടികൾ നീളുന്നു. 
 പത്ത് മാസത്തോളം ജഡ്ജിയുണ്ടായിരുന്നില്ല. പിന്നീട് സ്ഥിരം ജഡ്ജി എത്തിയതോടെയാണ് കേസുകൾക്ക് വേഗമേറിയത്.
ജില്ലയിലെ മുഴുവൻ കള്ളനോട്ട് കേസുകളും ഇതേ കോടതിയിലാണ് എത്തുന്നത്. ഇത്രയധികം കേസുകൾ കൈകാര്യം ചെയ്യാൻ മതിയായ ജീവനക്കാരോ സൗകര്യമോ ഇവിടെയില്ല.