lynching-death

കോട്ടയ്ക്കൽ: പുതുപ്പറമ്പ് ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് യുവാവ് മരിച്ചത് അക്രമികൾ തന്നെ വായിലും കൈയിലും നൽകിയ വിഷം ഉള്ളിൽ ചെന്നെന്ന് മാതാവിന്റെ ആരോപണം. മകനെ ആക്രമിച്ച വിവരമറിഞ്ഞ് രക്ഷിക്കാനായി ഒരു കിലോമീറ്റർ അകലെയുള്ള മാഞ്ഞാമാട് പാലത്തിനടുത്തെത്തിയ താൻ കണ്ടത് മകനെ മലർത്തിക്കിടത്തി മർദ്ദിക്കുന്നതാണെന്ന് മാതാവ് പറഞ്ഞു. ഈ സമയം മകന്റെ വായിലും കൈയിലും എന്തോ പൊടി അവർ ഇട്ടിരുന്നു. വീട്ടിലെത്തി സംസാരിക്കുന്നതിനിടെ കൈയിലിരുന്ന പൊടി വീണ്ടും വായിലിട്ടതോടെ പന്തികേട് തോന്നി. തുടർന്ന് ഉടനേ ആശുപത്രിയിലെത്തിച്ചുവെന്നാണ് മാതാവ് പറയുന്നത്.