ദാരിദ്രവും,അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്ന തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിലെ വാതിൽക്കൽ കൈക്കുഞ്ഞുമായ് നിൽക്കുന്ന കുട്ടികളുടെ അമ്മ ശ്രീദേവി
ദാരിദ്രവും, അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്ന തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിലെ വാതിൽക്കൽ കൈക്കുഞ്ഞുമായ് നിൽക്കുന്ന കുട്ടികളുടെ അമ്മ ശ്രീദേവി
ദാരിദ്രവും,അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്ന തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിലെ വാതിൽക്കൽ കൈക്കുഞ്ഞുമായ് നിൽക്കുന്ന കുട്ടികളുടെ അമ്മ ശ്രീദേവി
ദാരിദ്രവും,അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്നതറിഞ്ഞതിനെ തുടർന്ന് രാത്രിയിൽ തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ താമസിക്കുന്ന ശ്രീദേവിയെ സന്ദർശിക്കുവാനെത്തിയ വി.എം സുധീരൻ
ദാരിദ്രവും,അച്ഛന്റെ ഉപദ്രവത്തെയും തുടർന്ന് ആറ് കുട്ടികളിൽ നാല് കുട്ടികളെ ശിശുക്ഷേമസമിതിയ്ക്ക് കൈമാറേണ്ടിവന്ന സംഭവം നടന്നതറിഞ്ഞതിനെ തുടർന്ന് രാത്രിയിൽ തിരുവനന്തപുരം കൈതമുക്ക് റെയിൽവേ പുറമ്പോക്ക് ഭൂമിയിലെ താൽക്കാലിക ഷെഡിൽ താമസിക്കുന്ന ശ്രീദേവിയെ സന്ദർശിക്കുവാനെത്തിയ വി.എം സുധീരൻ