actress

'ഇത് ഞങ്ങളുടെ ലോകം' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ശ്വേത ബസു പ്രസാദ്. കുറച്ചുവർഷങ്ങൾക്ക് മുൻപ് നടി അനാശ്യാസത്തിന് പിടിക്കപ്പെട്ടത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വിവാദങ്ങൾക്കിടെ സിനിമയിൽനിന്നു വിട്ടുനിന്ന നടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകൾക്ക് പുറമെ മിനിസ്‌ക്രീൻ രംഗത്തും സജീവമായിരുന്ന താരം 2018ലാണ് യുവ സംവിധായകൻ രോഹിത്ത് മിത്തലിനെ വരനായി സ്വീകരിച്ചത്. പിന്നീട് വിവാഹ വാർഷികത്തിന് മൂന്ന് ദിവസം ശേഷിക്കെ ഇരുവരുടെയും വിവാഹ മോചന വാർത്ത എത്തിയതും ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. ഇതിന്റെ കാരണം നടി തന്നെ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.


ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനമെന്നാണ് ശ്വേത അന്ന് പറഞ്ഞത്. വളരെ വൈകാരികമായിട്ടായിരുന്നു ശ്വേത ഡിവോഴ്സിനെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു ശ്വേതയും രോഹിത്തും വേർപിരിയുകയാണെന്ന തരത്തിൽ വാർത്ത വന്നത്. വിവാഹ മോചനത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തിലും നടി മനസുതുറന്നിരുന്നു. ദാമ്പത്യ ബന്ധം അവസാനിപ്പിച്ചെങ്കിലും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് നടി പറയുന്നത്. വീണ്ടും പ്രണയത്തിലാകുമോ എന്ന ചോദ്യത്തിന് തീർച്ചയായും പ്രണയം എന്ന ആശയത്തെയോ പ്രണയത്തിലാകുന്നതിനെയോ താൻ അകറ്റി നിർത്തിയിട്ടില്ലെന്നും പക്ഷേ ഇപ്പോൾ തന്റെ എക ശ്രദ്ധ കരിയറും ജോലിയും മാത്രമാണെന്നും നടി വ്യക്തമാക്കുന്നു. സ്‌നേഹം ജൈവികമായി സംഭവിക്കുന്ന ഒന്നാണ്. അത് സംഭവിച്ചില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. അതിനെ അന്വേഷിച്ച് പോകുന്നുമില്ല. എന്നായിരുന്നു ശ്വേതയുടെ മറുപടി.

'അദ്ദേഹം എപ്പോഴും എന്റെ അഭിനയ ജീവിതത്തെ വളരെയധികം പിന്തുണയ്ക്കുന്ന ആളാണ്. ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. അദ്ദേഹം ഒരു മികച്ച ഫിലിം മേക്കറാണ്. ഞങ്ങൾ എന്നെങ്കിലും ഒരിക്കൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"
- ശ്വേത ബസു പ്രസാദ്.