-brown-lady

ലോകപ്രശസ്തമായ ഒരു പ്രേത ഫോട്ടോയാണ് ' ബ്രൗൺ ലേഡി ഒഫ് റെയ്‌നം'. 1936 ഡിസംബർ 26ന് പുറത്തിറങ്ങിയ കൺട്രി ലൈഫ് മാഗസിനിലാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടിലെ നോർഫോൾക്കിലുള്ള റെയ്‌നം ഹാൾ എന്ന ബംഗ്ലാവിൽ ജീവിച്ചിരുന്ന ലേഡി ഡൊറോത്തിയുടെ പ്രേതമാണിതെന്നാണ് പറയപ്പെടുന്നത്. ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ പ്രധാനമന്ത്രിയായി കണക്കാക്കപ്പെടുന്ന റോബർട്ട് വാൾപോളിന്റെ സഹോദരിയായിരുന്നു ലേഡി ഡൊറോത്തി.

1713ൽ ചാൾസ് ടൗൺഷെന്റ് പ്രഭു ഡൊറോത്തിയെ വിവാഹം കഴിച്ചു. ടൗൺഷെന്റ് പ്രഭുവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരും റെയ്‌നം ഹാളിലായിരുന്നു താമസം. ടൗൺഷെന്റ് പ്രഭു കടുത്ത ദേഷ്യക്കാരനായിരുന്നു. ഡൊറോത്തിയുടെ ജീവിതം തികച്ചും ദുരിതപൂർണമായി മാറി. ടൗൺഷെന്റ് പ്രഭു ഡൊറോത്തിയെ മുറിക്കുള്ളിൽ നിന്നും പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ല. 1726ൽ 39ാം വയസിൽ നിഗൂഢ സാഹചര്യത്തിൽ ഡൊറോത്തി മരിച്ചു. വസൂരി പിടിപെട്ടായിരുന്നു മരണം എന്ന് പറയുന്നു. 1835ലാണ് ബ്രൗൺ നിറത്തിലെ ഗൗൺ ധരിച്ച ഡൊറോത്തിയുടെ പ്രേതത്തെ ആദ്യമായി റെയ്‌നം ഹാളിൽ കണ്ടത്. 

തൊട്ടടുത്ത വർഷം നോവലിസ്‌റ്റായ ക്യാപ്ടൻ ഫ്രെഡറിക് മാർയറ്റും റെയ്‌നം ഹാളിൽ ഡൊറോത്തിയുടെ പ്രേതത്തെ കണ്ടതായി അവകാശപ്പെട്ടു. 1936 സെപ്‌റ്റംബറിൽ കൺട്രി ലൈഫ് മാഗസിനിലെ രണ്ട് ഫോട്ടോഗ്രാഫർമാർ ഒരു ആർട്ടിക്കിളിന് വേണ്ടി റെയ്‌നം ഹാളിന്റെ ചിത്രങ്ങൾ എടുക്കുകയായിരുന്നു. ബംഗ്ലാവിന്റെ കോണിപ്പടികളുടെ ഒരു ചിത്രമെടുക്കുന്നതിനിടെ ബ്രൗൺ വസ്ത്രമണിഞ്ഞ ഒരു സ്ത്രീയുടെ അവ്യക്ത രൂപം തങ്ങൾക്ക് നേരെ നടന്ന് വരുന്നതായി അവർ കണ്ടു. അത് പകർത്തുകയും ചെയ്‌തു. ഇത് കൺട്രി ലൈഫ് മാഗസിൻ പ്രസിദ്ധീകരിച്ചു. 1937ൽ ഈ ഫോട്ടോയും ഫോട്ടോഗ്രാഫർമാരുടെ അനുഭവവും ഉൾക്കൊള്ളിച്ച് ലൈഫ് മാഗസിനും പുറത്തിറങ്ങി. വ്യക്തമായ തെളിവുകൾ നിരത്താനായില്ലെങ്കിലും ഈ ഫോട്ടോഗ്രാഫുകൾ വ്യാജമാണെന്നാണ് വാദം. ഗ്രീസോ മറ്റോ ലെൻസിൽ വച്ച് കൃത്രിമമായി നിർമിച്ചതോ അല്ലെങ്കിൽ ഡബിൾ എക്പോഷറോ ആകാമിതെന്ന് ചിലർ പറയുന്നു.