narcotoc

കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്നുകളുടെ ഉപയോഗം ഇന്ന് ഏറ്റവും രൂക്ഷമായ ഒരു സാമൂഹിക പ്രശ്നമാണ്. പുകയിലയും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നതു കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കുകയും അവരെ ലഹരിവസ്തുക്കളുടെ അടിമകളാക്കി മാറ്റുകയും ചെയ്യുന്നു. മാനസിക വിഭ്രാന്തിയും ആക്രമണസ്വഭാവവും വർദ്ധിക്കുന്നു. ജീവൻപോലും അപകടത്തിലാകുന്ന സാഹചര്യമുണ്ടാകും. രക്ഷിതാക്കളും അദ്ധ്യാപകരും പൊതുസമൂഹവും ഒറ്റക്കെട്ടായി മയക്കുമരുന്നു വിപത്തിനെതിരെ ശക്തമായ പ്രതിരോധം സംഘടിപ്പിക്കേണ്ടതു ഏറ്റവും പ്രധാനമാണ്. ഈ ദിശയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്കു ശക്തമായ പൊതുപിന്തുണ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ താഴെ പറയുന്ന നിർദ്ദേശങ്ങൾ ഫലവത്തായി നടപ്പിലാക്കേണ്ടതാണ്.


1. വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപഭോഗം ഇല്ലായ്മ ചെയ്യുന്നതിന് അദ്ധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും കൂട്ടായ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. ആവശ്യമെങ്കിൽ പൊലീസ്, എക്സൈസ്, വിമുക്തി മിഷൻ എന്നിവയുടെ സഹായം തേടണം.
2. എല്ലാ വിദ്യാലയങ്ങളെയും കൂടാതെ വിദ്യാലയങ്ങളുടെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും ജൂവനൈൽ ജസ്റ്റിസ് ആക്ട് 77, 80 പ്രകാരം ലഹരി വിമുക്ത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 77, 78 പ്രകാരം ഏഴ് വർഷം തടവ് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ ഉറപ്പുവരുത്തണം.
3. സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം എല്ലാ സ്കൂളുകളിലും ശക്തിപ്പെടുത്തണം. എല്ലാ സ്‌കൂളുകളിലും ഡ്രോപ്പ് ബോക്സ് / പരാതിപ്പെട്ടി ഉണ്ടെന്ന് ഉറപ്പുവരുത്തണം. ലഹരിവിപണനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും അറിയിക്കുന്നതിനുള്ള ഹെൽപ്പ് ലൈൻ നമ്പർ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കണം.
4. കൗൺസലിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും സെമിനാറുകൾ, ഷോർട്ട് ഫിലിം പ്രദർശനം തുടങ്ങിയ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണം.
5. സ്‌കൂളിലും പരിസരങ്ങളിലും നിലവിൽ വിദ്യാർത്ഥികളല്ലാത്ത ആരെയും മതിയായ കാരണം കൂടാതെ പ്രവേശിപ്പിക്കാതിരിക്കേണ്ടതാണ്. ചുറ്റുമതിൽ ഇല്ലാത്ത സ്കൂളുകളുടെ കാര്യത്തിൽ ആവ‌ശ്യമെങ്കിൽ ഒരു വിമുക്തഭടനെ സെക്യൂരിറ്റി ആയി നിയമിക്കേണ്ടതും സ്‌കൂളുകളിൽ അനാവശ്യമായി ആരും പ്രവേശിക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടതുമാണ്.
6.സ്‌കൂൾ പരിസരത്തുള്ള കടകളും ഐസ്‌ക്രീം പാർലറുകൾ പോലെയുള്ള സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിപണനം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം സ്ഥാപനങ്ങൾ പൊലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണ്. സ്‌കൂൾ ഹോസ്റ്റലുകൾ, ടോയ്‌ലെറ്റുകൾ എന്നിവയും സ്കൂൾ അധികൃതർ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണ്.
7. വിദ്യാർത്ഥികൾ ലഹരിവസ്‌തുക്കളുടെ വാഹകന്മാരാകുന്നില്ല എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.