kidney

രോഗങ്ങളുടെ കൂട്ടത്തിൽ നിശബ്‌ദനായ കൊലയാളിയാണ് വൃക്ക രോഗങ്ങൾ.  രോഗം വല്ലാതെ വഷളാവുമ്പോൾ മാത്രമാണ് വൃക്ക രോഗങ്ങൾ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നത്. വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് കാണുന്ന ചില ലക്ഷണങ്ങളാണ് ചുവടെ. 


മൂത്രമൊഴിക്കുമ്പോൾ വേദനയും പ്രയാസവും അനുഭവപ്പെടുന്നതും. പൊള്ളുന്നതു പോലുള്ള അനുഭവവും നീറ്റലും മൂത്രത്തിൽ അണുബാധയുണ്ടാകുന്നതും വൃക്ക രോഗത്തിന്റെ ലക്ഷണമായേക്കാം. മൂത്രത്തിൽ രക്തത്തിന്റെ സാന്നിദ്ധ്യം വരുന്നതും ശ്രദ്ധിക്കണം. ശരീരത്തിൽ നിന്ന് മാലിന്യങ്ങളും ആവശ്യത്തിലേറെയുള്ള ജലാംശവും പുറന്തള്ളുന്നതിന് സഹായിക്കുന്നത് വൃക്കകളാണ്. ഈ പ്രവർത്തനം നടക്കാതാവുമ്പോൾ കാലുകളിലും കൈകളിലും മുഖത്തുമൊക്കെ നീരു വരാറുണ്ട്. രക്തത്തിലെ ചുവന്ന രക്താണുക്കളെ ഓക്‌സിജൻ വഹിക്കുന്നതിന് സഹായിക്കുന്ന ഹോർമോണായ എറിത്രോപോയറ്റിൻ ഉല്‌പാദിപ്പിക്കുന്നത് വൃക്കകളാണ്. എറിത്രോപോയറ്റിൻ ഹോർമോണിന്റെ കുറവ് ചുവന്ന രക്താണുക്കളുടെ അളവിൽ കുറവുണ്ടാക്കുകയും അനീമിയ അഥവാ വിളർച്ചക്ക് കാരണമാവുകയും ചെയ്യുന്നു. വൃക്കകൾക്ക് തകരാറ് സംഭവിക്കുന്നതോടെ ശരീരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ ചർമ്മത്തിലെ തടിപ്പുകൾക്കും ചൊറിച്ചിലിനും കാരണമാവുന്നു. 

വൃക്കകൾ തകരാറിലാവുമ്പോൾ രക്തത്തിൽ അടിഞ്ഞു കൂടുന്ന യൂറിയ കാരണമാണ് ശ്വാസത്തിന് അമോണിയയുടെ മണമുണ്ടാവുന്നത്. പുറത്തു നിന്ന് നാഭിയിലേക്ക് വ്യാപിക്കുന്ന ശക്തമായ വേദന മൂത്രനാളിയിൽ കല്ലുള്ളതിന്റെ ലക്ഷണമാവാം. വൃക്കയിൽ ദ്റാവകം നിറഞ്ഞ മുഴകളുള്ളതും വേദനയ്‌ക്ക് കാരണമാവാം. വൃക്കരോഗങ്ങൾ ശ്വാസകോശത്തിൽ ദ്റാവകം കെട്ടിനില്‌ക്കാൻ ഇടയാക്കുന്നതും വിളർച്ചയും ശ്വാസം എടുക്കാനും പുറത്തു വിടാനും പ്രയാസമുണ്ടാക്കും


വൃക്കകൾ പ്രവർത്തന രഹിതമായാൽ അവ ചികിത്സിച്ച് പൂർവസ്ഥിതിയിലാക്കാനാവില്ല. അതുകൊണ്ടു തന്നെ രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുക എന്നത് ഏറെ പ്രധാനമാണ്. വൃക്ക രോഗ സാദ്ധ്യത കുറക്കുവാൻ, ഒന്നോ രണ്ടോ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കണം. മദ്യപാനവും ജീവിത ശൈലിയും അമിതവണ്ണവും ഫാസ്റ്റ് ഫുഡുമൊക്കെ വൃക്കരോഗങ്ങൾക്കുള്ള സാദ്ധ്യത കൂട്ടുന്നുണ്ട്.