ഒരു കളങ്കവും പുരളാത്ത ഭഗവാനേ, എല്ലാ പാപങ്ങളും നശിപ്പിക്കുന്ന ഭഗവാനേ, എന്നെ രക്ഷിച്ചരുളിയാലും. അങ്ങയുടെ കാൽത്താമരകൾ രണ്ടും കണ്ട് വണങ്ങാനുള്ള ഭാഗ്യം എന്നാണുണ്ടാവുക.