കട്ടപ്പന: നഗരസഭ പരിധിയിലെ പോത്തിറച്ചി വില പുതുക്കി നിശ്ചയിച്ചു. ഇറച്ചിക്കടകളിൽ 320 രൂപയും കോൾഡ് സ്‌റ്റോറേജുകളിൽ 330 രൂപയുമായിരിക്കും. ലോക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് ഉയർന്ന വിലയ്ക്ക് മാടുകളെ വാങ്ങുന്നതിനാൽ പോത്തിറച്ചി വില കിലോഗ്രാമിന് 50 രൂപ വർധിപ്പിച്ച് 350 രൂപയാക്കണമെന്ന് കച്ചവടക്കാർ അപേക്ഷ നൽകിയിരുന്നു. സമ്പൂർണ മാലിന്യ നിർമാർജനം ലക്ഷ്യമിട്ടുള്ള എന്റെ നഗരം സുന്ദര നഗരം പദ്ധതിയുമായി മുന്നോട്ടുപോകാൻ കൗൺസിൽ തീരുമാനിച്ചു. താലൂക്ക് ആശുപത്രിക്ക് അനുബന്ധമായി റീജനൽ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ കാൻസർ കെയർ സെന്റർ തുടങ്ങാനായി കേന്ദ്രസംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു.