പരപ്പനങ്ങാടി: സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ലഹരി വിൽപ്പനയും ഉപയോഗവും നടത്തി വരുന്നിരുന്ന 'ബോബ് മാർലി കൂട്ട'ത്തിൽ പെട്ട ഏഴുപേർ പൊലീസിന്റെ പിടിയിലായി . ലോക്ക് ഡൗണിനോടനുബന്ധിച്ച് പരപ്പനങ്ങാടി എസ്.ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ പൊലീസ് ചെട്ടിപ്പടിയിൽ നടത്തിയ രാത്രി പരിശോധനയിലാണ് സംഘം പിടിയിലായത്. അസമയത്ത് ബൈക്കിൽ കറങ്ങുകയായിരുന്ന രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ജീപ്പിൽ കയറ്റിയ ശേഷം ഇവരുടെ ഫോണുകൾ കൈകാര്യം ചെയ്ത പൊലീസുകാരന് രഹസ്യകോഡായ 'സ്‌കോർ റെഡിയാണ്' എന്ന മെസേജ് ലഭിച്ചു. 'സ്‌കോർ' എത്തിക്കാൻ പറഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ രണ്ടുപേരെ പിടികൂടി. തുടർന്ന് ഗ്രൂപ്പിലുള്ള മറ്റംഗങ്ങളെ തന്ത്രപരമായി വിളിച്ചുവരുത്തി.ഇവരിൽ നിന്നും ലഹരി ഉപയോഗിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണവും ഒ സി ബി പേപ്പറുകളും കണ്ടെടുത്തു.
സോംബീസ് ഒഫ് ബോബ് മാർലി എന്ന രഹസ്യ വാട്ട്സ് ഗ്രൂപ്പിലെ അംഗങ്ങളായ ഇവർലഹരിക്കടിമപ്പെട്ടവർ ആയിരുന്നു. ഗ്രൂപ്പ് ചാറ്റിംഗ് വഴിയായിരുന്നു ലഹരി വസ്തുക്കൾ പരസ്പരം കൈമാറിയിരുന്നത്. ഓരോ ദിവസവും ലഹരിവസ്തുക്കൾ എത്തിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉതകുന്ന സേഫ് സോൺ കണ്ടെത്തി ഗൂഗിൾ മാപ്പ് വഴി ലൊക്കേഷൻ ഗ്രൂപ്പിൽ ഷെയർ ചെയ്യും. പിടിയിലായവരെ സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം മാതാപിതാക്കളെ വിളിച്ചുവരുത്തി കൗൺസലിംഗ് നൽകിവിട്ടയച്ചു. അമ്പട്ടൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ബോബ് മാർലി ഗ്രൂപ്പ് അഡ്മിനെയും മറ്റ് ഗ്രൂപ്പ് അംഗങ്ങളെയും സൈബർ സെൽ വഴി ട്രാക്ക് ചെയ്യുന്നുണ്ടെന്ന് പരപ്പനങ്ങാടി സി.ഐ ഹണി കെ.ദാസ് അറിയിച്ചു.