മലപ്പുറം: കൊവിഡ് ആശങ്കകൾക്കിടെ ദുബായിൽ നിന്ന് ജന്മനാട്ടിലേയ്ക്കു മടങ്ങിയ പ്രവാസി മലയാളികളുടെ ആദ്യ സംഘം പ്രത്യേക നിരീക്ഷണം ആരംഭിച്ചു. 177 മുതിർന്നവരും അഞ്ച് കുട്ടികളുമടക്കം 182 പേരാണ് എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐ.എക്‌സ്-344 വിമാനത്തിൽ വ്യാഴാഴ്ച രാത്രി 10.35ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയ നാലുപേരെ മഞ്ചേരിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലക്കാരായ 81 പേർ വിവിധ ജില്ലാ ഭരണകൂടങ്ങൾ ഏർപ്പെടുത്തിയ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാണ്. 97 പേരാണ് വീടുകളിലേയ്ക്ക് മടങ്ങിയത്. ഇതിൽ 79 പേർ ടാക്സി വാഹനങ്ങളിലും 18 പേർ സ്വന്തം വാഹനങ്ങളിലും വീടുകളിലേയ്ക്കു യാത്രയായി. ഇവർ വീടുകളിൽ പൊതുസമ്പർക്കമില്ലാതെ പ്രത്യേക നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഗർഭിണികൾ, പത്തുവയസിന് താഴെ പ്രായമുള്ള കുട്ടികൾ, 75 വയസിന് മുകളിൽ പ്രായമുള്ളവർ, കൊവിഡ് നെഗറ്റീവ് റിപ്പോർട്ടുമായെത്തിയവർ എന്നിവരെ വീടുകളിൽ സ്വയം നിരീക്ഷണത്തിനയച്ചു. വീടുകളിൽ നിന്നെത്തിച്ച സ്വകാര്യ വാഹനങ്ങളും പ്രീ പെയ്ഡ് ടാക്‌സി വാഹനങ്ങളും ഇവരെ യാത്രയാക്കാൻ ഉപയോഗിച്ചു. പരിശോധനയിൽ പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത മലപ്പുറം സ്വദേശികളായ 37 പേരെ കാളികാവിലെ സഫ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിലാണ് പ്രത്യേക നിരീക്ഷണത്തിലാക്കിയത്.
കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലുള്ള പ്രവാസികളെ അതത് ജില്ലാ ഭരണകൂടങ്ങൾ ഏർപ്പെടുത്തിയ കൊവിഡ് കെയർ സെന്ററുകളിലേയ്ക്ക് കെ.എസ്.ആർ.ടി.സി. ബസുകളിലാണ് കൊണ്ടുപോയത്. ഒരു ബസിൽ 20 പേരെ വീതമാണ് കയറ്റിയത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളിലുള്ളവർക്ക് ടാക്സി സംവിധാനവും ഒരുക്കിക്കൊടുത്തു.