തേഞ്ഞിപ്പലം : ചേളാരിയിലേക്ക് വരുന്ന ടാങ്കർലോറി ഡ്രൈവർമാർ ചേളാരി അങ്ങാടിയിലും പരിസരങ്ങളിലും ചുറ്റിത്തിരിഞ്ഞു നടക്കുന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ലോറികൾ ഫാക്ടറി വളപ്പിൽ വന്നു ലോഡിറക്കി തിരിച്ചു പോവുകയാണ് വേണ്ടത്. സിലിണ്ടറുകൾ മറ്റു ജില്ലകളിലേക്കടക്കം കയറ്റിപ്പോവുന്നവരിൽ പലരും മാസ്‌ക്‌ പോലും ഉപയോഗിക്കുന്നില്ല. നാഷണൽ ഹൈവേയുടെ ഓരങ്ങളിൽ ടാങ്കർ ലോറികൾ പാർക്ക് ചെയ്യരുതെന്ന ഉത്തവാദപ്പെട്ടവരുടെ കർശന നിർദ്ദേശങ്ങൾ കാറ്റിൽ പറത്തുന്ന രീതിയിലുള്ള പാർക്കിംഗിനും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നതിനുമെതിരെ നിയമ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനോടും പൊലീസിനോടും ഐ ഒ സി ജനകീയ സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.യോഗത്തിൽ പി.എം. മുഹമ്മദ് അലി ബാബു, റഫീഖ് പോക്കാട്ടുങ്ങൽ, കെ. മുഹമ്മദ് ബാബു, സന്തോഷ് , റഷീദ് മൗലവി,കെ.പി സലീം, എ. അബ്ദുറഹ്മാൻ , എം.കെ. ഹനീഫ എന്നിവർ പങ്കെടുത്തു.