പാലക്കാട് : കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഉണ്ടായ പ്രളയവും ഉരുൾപൊട്ടലും മുന്നിൽക്കണ്ടുള്ള മഴക്കാല പൂർവ മുന്നൊരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ പോക്‌സ്, മഞ്ഞപ്പിത്തം, മലേറിയ തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവ് വന്നിട്ടുണ്ട്. മഴക്കാല പൂർവ ശുചീകരണ പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനും പകർച്ചവ്യാധി പ്രതിരോധത്തിനും വാർഡ്തല പഞ്ചായത്ത്തല സാനിറ്റേഷൻ സമിതി, പ്രൈമറി ഹെൽത്ത് സെന്റർ റിവ്യൂ കമ്മിറ്റി, ജില്ലാതല ഇവാലുവേഷൻ സമിതി തുടങ്ങിയ രൂപീകരിച്ചിട്ടുണ്ട്.