പാലക്കാട്: കേന്ദ്ര സംസ്ഥാന നിബന്ധനകളും നിർദ്ദേശങ്ങളും കൃത്യമായി പാലിച്ച് അപകടം മനസ്സിലാക്കി സ്വയം നിയന്ത്രിച്ചും അച്ചടക്കം പാലിച്ചും രോഗബാധിതരുടെ തോത് കുറച്ചതിലൂടെ കേരള ജനത ലോകത്തിന് കാണിച്ചത് മികച്ച മാതൃകയാണെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. 
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദിവസേന രോഗബാധിതരുടെ എണ്ണം കൂടുന്ന രീതിയാണ് കണ്ടുവരുന്നത്. ഇതിൽ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ 6059 രോഗബാധിതരാണ് നിലവിലുള്ളത്. 40 പേർ മരണമടഞ്ഞു. അതേസമയം കേരളത്തിൽ മികച്ച ബോധവത്ക്കരണത്തിലൂടെയും പ്രവർത്തനത്തിലൂടെയും രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനായത് മികച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.