പാലക്കാട്: ജില്ലയിൽ നിലവിൽ 6281 പേർ വീടുകളിലും 29 പേർ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ട് പേർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 6314 പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ശ്രീകൃഷ്ണപുരം സ്വദേശിയും ഇന്നലെ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയും മാത്രമാണ് ചികിത്സയിലുള്ളത്.

 മലപ്പുറം സ്വദേശിക്ക് പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചു
ചെന്നൈയിൽ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്ന മലപ്പുറം സ്വദേശിക്ക് ഇന്നലെ പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചു. മെയ് എട്ടിന് രാത്രിയാണ് ഇദ്ദേഹമടങ്ങുന്ന സംഘം ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങിയത്. ഇദ്ദേഹമടങ്ങുന്ന പത്തംഗസംഘം മെയ് ഒൻപതിന് രാത്രി 10.30 തോടെയാണ് വാളയാറിലെത്തിയത്. കേരളത്തിൽ നിന്നുള്ള യാത്രാ പാസ് കിട്ടിയിരുന്നില്ല. അതിർത്തിയിൽവച്ച് ഇദ്ദേഹത്തിന് പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തേയും കൂടെയുണ്ടായിരുന്ന രോഗലക്ഷ്ണങ്ങൾ പ്രകടിപ്പിച്ച ബന്ധുവിനേയും ആശുപത്രിയിലെ ഐസോലേഷനിലേക്ക് മാറ്റുകയായിരുന്നു. ബാക്കി എട്ടുപേർ വാളയാറിൽ നിന്ന് മറ്റൊരുവണ്ടി കണ്ടെത്തി മലപ്പുറത്തേക്ക് അന്നുതന്നെ തിരിച്ചുപോയിരുന്നു. തമിഴ്‌നാട് വണ്ടി ചെന്നൈയിലേക്കും തിരിച്ച് പോയിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവിന്റെ സ്രവവും ഇന്നലെ പരിശോധനയ്ക്കച്ചിട്ടുണ്ട്. നിലവിൽ ഇവർ ജില്ലാ ആശുപത്രിയിൽ തുടരുകയാണ്.