കോവളം: വാഹന പരിശോധനയ്ക്കിടെ പിടിയിലായ തമിഴ്നാട് സ്വദേശിയും ഇയാളെ പിടികൂടിയ പൊലീസുകാരെയും നിരീക്ഷണത്തിലാക്കി. ഇയാളുടെ വിഴിഞ്ഞം സ്വദേശിയായ ഭാര്യയോടും മക്കളോടും നിരീക്ഷണത്തിൽ കഴിയാനും പൊലീസ് നിർദ്ദേശിച്ചു. പാറശാല അതിർത്തിയോട് ചേർന്നുള്ള സ്ഥലത്തു നിന്ന് സ്‌കൂട്ടറിൽ ഭാര്യയെയും മക്കളെയും വിഴിഞ്ഞത്തെത്തിച്ച് മടങ്ങിയ തമിഴ്നാട് സ്വദേശിയാണ് ഹൈവേ പൊലീസിനെയും വെട്ടിലാക്കിയത്.  ഞായറാഴ്ച രാത്രി ചപ്പാത്തിൽ ഡ്യൂട്ടിയിലായിരുന്ന ഹൈവേ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് തമിഴ്നാട് സ്വദേശി മദ്യപിച്ച് വാഹനമോടിച്ചെത്തിയത്. ഇയാളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യയെയും രണ്ടു മക്കളെയും വിഴിഞ്ഞത്തെ വീട്ടിലാക്കിയ ശേഷം തന്റെ വീട്ടിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ചത്.  ഇതോടെ ഹൈവേ പൊലീസ് ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷം ഇയാളുടെ വീട്ടിലെത്തിച്ച് ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ്  മൂന്നു പൊലീസ് ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ പൊലീസ് മേധാവി നിർദ്ദേശിച്ചതെന്നും അധികൃതർ പറഞ്ഞു.