തൊടുപുഴ: പരിസ്ഥിതി ദിനത്തിൽ വലിയമാവ് വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാടിന്റെ കഥകളും കവിതകളുമെല്ലാം ഉൾപ്പെടുത്തി 'ദലമർമ്മരം' എന്ന പേരിൽ പുസ്തകമിറക്കി. കേരളത്തിൽ തന്നെ കുട്ടികളെ വനംവകുപ്പ് പഠനത്തിന് നേരിട്ട് സഹായിക്കുന്ന പ്രദേശം കൂടിയാണ് വലിയമാവ്. ഇവിടത്തെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരും വിദ്യാർഥികളുമാണ് പുസ്തകത്തിന് പിന്നിൽ. അദ്ധ്യാപകരും വനംവകുപ്പ് ഉദ്യോഗസ്ഥരും കാടിനെക്കുറിച്ചുള്ള തങ്ങളുടെ അറിവുകളും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 