അടിമാലി: ആദിവാസി കോളനികളിൽ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടുന്നു. മദ്യവും, മയക്കുമരുന്നും, മൊബൈൽ ഫോൺ ഉപയോഗവുമാണ് നിരക്ക് വർദ്ധിക്കാൻ കാരണം.കുട്ടികളിൽ ആടമ്പര ജീവിതത്തോടുള്ള അമിതാവേശവുമാണ് കൂടുതലും മരണകാരണങ്ങളെന്ന് പൊലീസ് രേഖകളിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം തട്ടേകണ്ണൻ കുടിയിൽ വീട്ടമ്മയുടെ മരണവും, കുളമാൻ കുഴി കോളനിയിലെ രണ്ട് കുടുംബത്തിലെ രണ്ട് പേരുടെ മരണവും കഴിഞ്ഞ ആഴ്ച സംഭവിച്ചതാണ്. ദേവികുളം താലൂക്കിലെ മറയൂർ, വട്ടവട, മാങ്കുളം പഞ്ചായത്തുകളിൽ രണ്ടും, മൂന്നും ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണ.മടയുന്നതിൽ കൂടുതലും സ്ത്രീകളും, കുട്ടികളുമാണ്.ഗൃഹനാഥന്റെ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും മൂലം കുടുംബങ്ങളിൽ ഉണ്ടാകുന്ന കലഹങ്ങളാണ് കൂടുതൽ മരണങ്ങളുടെയും കാരണമെന്ന് പൊലീസ് പറയുന്നു.