india
india

ചൈന ഭയക്കുന്നത് ഇന്ത്യൻ സേനയുടെ  ആകാശത്തിലെ കരുത്തന്മാരായ അത്യാധുനിക സൈനിക ഹെലികോപ്ടറുകളായ ചിനൂക്കിനെയും അപ്പാച്ചെയുമാണ്.

വ്യോമസേനയുടെ  മാസ്റ്റർപീസ്

അപ്പാച്ചെ

  ലോകത്തിലെ  മികച്ച ടാങ്കർ വേട്ടക്കാരൻ
 16 ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ വഹിക്കാനുള്ള കഴിവ് (ഇവ രണ്ടിനെയും ഒന്നിച്ചും കൊണ്ടുപോകാം)
 1200 തവണ നിറയൊഴിക്കാനാവുന്ന 30 മില്ലിമീറ്റർ പീരങ്കി
  വീണ്ടും ഇന്ധനം നിറയ്ക്കാതെ 611 കിലോമീറ്റർ പറക്കാനാകും
  ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവർത്തിക്കാനുതകും വിധത്തിലുള്ള ലേസർ,ഇൻഫ്രാറെഡ്‌ സംവിധാനങ്ങൾ
  പരമാവധി വേഗം : 279 കിമി/മണിക്കൂർ
  നീളം : 58.17 അടി.
  ഉയരം : 15.24 അടി.
  വിങ്ങ് സ്പാൻ : 17.15 അടി.
  ഭാരം : 6838 കിലോഗ്രാം.

ഉയരങ്ങളിലെ കരുത്തൻ

ചിനൂക്ക്

  സിയാച്ചിൻ, ലഡാക്ക് പോലുള്ള ഉയർന്ന മേഖലകളിലെ സൈനിക വിന്യാസം കണക്കിലെടുത്ത് ഇന്ത്യ വാങ്ങിയത്
  അമേരിക്കൻ പ്രതിരോധ കമ്പനിയായ ബോയിംഗുമായി 2015-16ൽ 10,000 കോടി രൂപയുടെ കരാർ
  ഇന്ത്യയുടെ കൈവശമുള്ളത് സി.എച്ച്.-47 എഫ് (1) വിഭാഗത്തിൽപ്പെട്ട ചിനൂക്കിന്റെ ഏറ്റവും പുതിയ പതിപ്പ്
 മണിക്കൂറിൽ 315 കിലോമീറ്റർ വേഗത
 6100 മീറ്റർ ഉയരത്തിൽ ഒറ്റയടിക്ക് 741 കിലോമീറ്റർ വരെ പറക്കാനാവും.
 10 ടൺ ഭാരം വഹിക്കാനുള്ള ശേഷി
 ഉയരമേറിയതും ദുർഘടവുമായ പ്രദേശങ്ങളിലെ സൈനികനീക്കങ്ങൾക്ക് സൈനികർ, ഭാരമേറിയ വാഹനങ്ങൾ, ആയുധങ്ങൾ എന്നിവയെത്തിക്കുകയാണ് ഇവയുടെ പ്രധാന ദൗത്യം.

തയ്യാറാക്കിയത് : ലിജ വർഗീസ്