bacta

നൊവോസിബ്രിസ്ക്: ഈസ്റ്റേൺ സൈബീരിയയിൽ ലോകത്തെ അമ്പരപ്പിക്കുന്ന ഒരു വലിയ ഗർത്തമുണ്ട്. ഭൂമിക്കടിയിലേക്കുള്ള വാതിൽ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നതുപോലും. ഇവിടെ ഉള്ള മാറ്റങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാവുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. സൈബീരിയയിലെ യാന നദിക്കരയ്ക്ക് സമീപത്തായാണ് ഈ ഗർത്തമുള്ളത്. ഇതിനടുത്തുള്ള പ്രദേശത്തെ പരിസ്ഥിയിൽ വലിയ മാറ്റമുണ്ടാവുന്നത് ഈ ഗർത്തത്തെയും ബാധിക്കുന്നുണ്ട്.
ബാറ്റഗെയ്ക ഗർത്തമെന്നാണ് ഇതിനെ ശാസ്ത്രഞ്ജർ വിളിക്കുന്നത്. രണ്ട് ലക്ഷത്തോളം പഴക്കമുള്ള ഭൂമിയുടെ അവസ്ഥയെയും കാലാവസ്ഥയെയും കുറിച്ചെല്ലാം പഠിക്കാനുള്ള സാദ്ധ്യതകൾ ഇവിടെയുണ്ടെന്ന് ഭൗമശാസ്ത്രജ്ഞ‍ർ പറയുന്നു. ഏകദേശം 1 കിലോമീറ്റ‍ർ നീളമുള്ള ഇതിന്റെ ആഴം കൂടിക്കൊണ്ടിരിക്കുകയാണ്. 
ഇതിന്റെ വിസ്തീ‍ർണം 20 മുതൽ 30 മീറ്റ‍ർ വരെ കൂടുന്നുവെന്നാണ് കണ്ടെത്തൽ. അതേസമയം, പഴയ ഫോസിലുകളിലേക്കും മനുഷ്യരാശിയുടെ പഴയ ചരിത്രത്തിലേക്കുള്ള വാതിലായി ഈ ഗുഹാമുഖം മാറിയേക്കാമെന്നാണ് ഗവേഷകലോകം ഉറ്റുനോക്കുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഈ ഗ‍ർത്തത്തിന് എന്ത് സംഭവിക്കുന്നുവെന്ന് ഇപ്പോൾ നിരീക്ഷിക്കുന്നത്.