പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായവരുടെ തെരച്ചിൽ നടക്കുമ്പോൾ സമീപ ലയങ്ങളിൽ താമസിക്കുന്നവർ ദുഃഖത്തോടെ നോക്കി നിൽക്കുന്നു