human

തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നാടോടികളെയും കച്ചവടക്കാരെയും തൊഴിലാളികളെയും കുറിച്ച് പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് സെ്റ്റപംബർ 30 നകം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. ഇവരുടെ കൃത്യമായ വിവരങ്ങളും ഇത്തരക്കാരെ നിരീക്ഷിക്കുന്നതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിൽ വേണം.
കൊല്ലത്ത് ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച ദേവനന്ദയുടെ മരണത്തെ തുടർന്ന് നാടോടികളുടെ വിശദാംശങ്ങൾ കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് പൊലീസ് ഹാജരാക്കിയത്. ഈ സാഹചര്യത്തിലാണ് നടപടി.