g

അടിമാലി: നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കഞ്ചാവു കേസ് കണ്ടെത്തി തിരികെ വരുന്നതിനിടയിലാണ് അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്റിലുള്ള മലഞ്ചരക്ക് കടയിൽ നടന്ന മോഷണത്തിൽ കളവ് പോയ ഒരു ചാക്ക് ഉണക്ക കുരുമുളക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തത്. കണ്ടെടുത്ത കുരുമുളക് അടിമാലി പൊലീസിന് കൈമാറി.കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടു കൂടിയാണ് സംഭവം നടന്നത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ ആയിര മേക്കർ കൈത്തറിപ്പടി റോഡിൽ വാഹന പരിശോധനക്കിടെ ഇൻഡിക്ക കാർ നിർത്താതെ പോയി.പിന്നാലെയെത്തി വാഹനം പിടികൂടുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഓടയ്ക്കാസിറ്റി കാരയ്ക്കാട്ട് മനുമണി ഓടി രക്ഷപെടുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന 15 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്ത് വാഹനവും കസ്റ്റഡിയിലെടുത്തു. തിരികെ രാത്രി ഓഫീസിലേക്ക് തിരികെ വരുന്നതിനിടയിലാണ് അടിമാലി കേജീസ് ജൂവലറിക്ക് സമീപം ചാക്ക്‌കെട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടത്. പരിശോധനയിൽ കുരുമുളകാണെന്ന് മനസ്സിലാക്കി അടിമാലി പൊലീസ് സ്റ്റേഷനിലെത്തി ഏൽപ്പിക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ കെ എസ് അസീസ്, സി ഇ ഒ മാരായ സാന്റി തോമസ്, മീരാൻ കെ എസ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.