നീലേശ്വരം: എരിക്കുളം റോഡിൽ പുളിക്കാൽ പാലം അപകടാവസ്ഥയിലായി പത്ത് വർഷം തികഞ്ഞിട്ടും പുതിയ പാലത്തിന് നടപടിയില്ല. 2016-17 ബഡ്ജറ്റിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി പുതിയ പാലം പണിയാൻ പദ്ധതിയിട്ടിരുന്നു. എരിക്കുളം പുളിക്കാൽ റോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലും പാലം പൊതുമരാമത്ത് വകുപ്പിൽ പെട്ടതുമാണ്. പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥയാണ് പാലം പണി നീണ്ടുപോകാൻ കാരണമായി പറയുന്നത്. പാലത്തിന് സാരമായ കേടുപാട് സംഭവിച്ചതോടെ നാല് വർഷം മുൻപ് ഗതാഗതം നിരോധിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. യാത്ര മുടങ്ങിയ ജനം പ്രതിഷേധിച്ചതോടെ പാലം തുറന്ന് കൊടുത്തു. ഇതോടെ ഭാരം കൂടിയ വാഹനങ്ങൾ നിരോധിച്ചിരിക്കുന്നതായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.