jose-k-mani

കോട്ടയം : കർഷക വിരുദ്ധമായ കാർഷിക പരിഷ്‌കരണ ബില്ലുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ചെറുകിട കർഷകരെ കാർഷിക മേഖലയിൽ നിന്ന് പുറത്താക്കി കോർപ്പറേറ്റ്‌വത്കരണത്തിന് വഴിയൊരുക്കുന്ന ബില്ലുകൾക്കെതിരായ പ്രക്ഷോഭത്തെ കേരള കോൺഗ്രസ് (എം) പിന്തുണയ്ക്കും.
വൻകിട ഭൂഉടമകൾക്കും വിദേശഏജൻസികൾ ഉൾപ്പടെയുള്ള കോർപ്പറേറ്റുകൾക്കും ഭൂവിനിയോഗം, വിളസംഭരണം, കാർഷികോത്പന്നങ്ങളുടെ വ്യാപാരം എന്നിവയിൽ പൂർണ്ണസ്വാതന്ത്യം നൽകുന്ന ബില്ലുകൾ ഇന്ത്യൻ കാർഷിക മേഖലയെ ആഗോളകുത്തകകൾക്ക് തീറെഴുന്നതാണ്. ഇത് കേരളത്തിനും തിരിച്ചടിയാവും. ഭരണഘടനയിലെ സംസ്ഥാന വിഷയങ്ങളിൽപ്പെട്ട നിയമനിർമ്മാണം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കൈകടത്തലും ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.