hanuman

നന്ദൂർ നിംബാ ദൈത്യ ഗാവ് വളരെയേറെ സവിശേഷതകളുള്ള ഒരു നാടാണ്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് ഈ ഗ്രാമം. ദൈത്യരാജാവാണ് ഗ്രാമവാസികളുടെ കുലദേവത. ഈ നാട്ടിലേക്ക് പോകുന്നവർ പ്രത്യേകം ഓർമ്മിച്ചിരിക്കേണ്ട ഒരു കാര്യമുണ്ട്. ഗ്രാമാതിർത്തിക്കുള്ളിൽ കടന്നാൽ പിന്നെ സാക്ഷാൽ ഹനുമാനെ ഓർക്കാനോ ഭജിക്കാനോ പാടില്ല, അദ്ദേഹത്തിന്റെ പേര് ഒരു കാരണവശാലും ഉച്ചരിക്കാൻ പാടില്ല, എന്തിനധികം ആ പേര് ഉള്ള ഒരു വസ്തു പോലും കൈവശം വയ്ക്കാനും പാടില്ല. അതു തെറ്റിച്ചാൽ അപകടം ഉറപ്പ്. ഇതാണ് നിംബാ ദൈത്യ ഗ്രാമവാസികളുടെ വിശ്വാസം. ഹനുമാൻ തോറ്റ യുദ്ധംഐതിഹ്യപ്രകാരം ഗ്രാമീണരുടെ കുലദൈവമായ നിംബാ ദൈത്യൻ ജനിച്ചത് ഈ ഗ്രാമത്തിലാണ്. ജന്മം കൊണ്ട് അസുരനെങ്കിലും പ്രഹ്ളാദനെയും മഹാബലിയെയും പോലെ മഹാ ശ്രീരാമഭക്തനായിരുന്നു നിംബാ ദൈത്യൻ. ഒരിക്കൽ സീതാ സമേതനായി ആ ഗ്രാമത്തിൽ എത്തിയ ശ്രീരാമൻ നിമ്പയുടെ ഭക്തിയിൽ പ്രസന്നൻ ആയി ഭാവിയിൽ ആ ഗ്രാമത്തിൽ ഉള്ളവർ അയാളെ പൂജിക്കും എന്നു അനുഗ്രഹിച്ചു . എന്നാൽ പിന്നീട് ഇത് അറിയാൻ ഇടയായ സാക്ഷാൽ ഹനുമാൻ ശ്രീരാമ ഭക്തനായി ഒരു അസുരൻ വേണ്ട എന്നു തീരുമാനിച്ചു യുദ്ധം ആരംഭിച്ചു. എന്നാൽ നിമ്പയെ തോൽപ്പിക്കാൻ സാക്ഷാൽ ഹനുമാന് കഴിഞ്ഞില്ല. അവസാനം ശ്രീരാമൻ ഇടപെട്ട് യുദ്ധം അവസാനിപ്പിക്കുകയും ചെയ്തു. പക്ഷെ, തന്റെ ഗ്രാമത്തിൽ ഹനുമാന് യാതൊരുവിധ സ്ഥാനവും ഉണ്ടാകരുതെന്ന് ദൈത്യൻ ശ്രീരാമനിൽ നിന്നു വരം വാങ്ങി. വിചിത്ര വിശ്വാസങ്ങൾഗ്രാമത്തിലെ പ്രധാന ക്ഷേത്രം അസുര രാജാവ് നിമ്പാ ദൈത്യന്റേത് ആണ്. എങ്കിലും ഹനുമാൻ ഒഴികെയുള്ള മറ്റു പല ദേവതകളുടെയും ക്ഷേത്രങ്ങൾ ഗ്രാമത്തിലുണ്ട്. ഗ്രാമത്തിലെ ഒരു വീടും ആ ക്ഷേത്രത്തേക്കാൾ ഉയരത്തിൽ ഉണ്ടാക്കില്ല. എല്ലാ വീടിന്റെ മുന്നിലും നന്ദൂർ നിമ്പാ കൃപ എന്നു എഴുതിയിട്ടുണ്ടാകും. അതേ പോലെ എല്ലാ വാഹനങ്ങളിലും. ഗ്രാമത്തിലെ കടകൾ പോലും ദൈത്യന്റെ പേരിൽ ആണ് .ഗ്രാമത്തിൽ പല വിധ വാഹനങ്ങൾ ഉണ്ടെങ്കിലും മാരുതി കമ്പനിയുടെ വാഹനങ്ങൾ ആരും വാങ്ങില്ല. ഒരിക്കൽ ഗ്രാമത്തിലെ ഒരു ഡോക്ടർ പുതിയ മാരുതി കാർ വാങ്ങി വരുന്ന വഴി അത് അപകടത്തിൽ നശിക്കുകയും ചെയ്തു.മറ്റൊരു ഗ്രാമീണൻ തന്റെ മോട്ടോർ സൈക്കിളിന്റെ ടയർ കേടായപ്പോ മാരുതി എന്നൊരു കമ്പനിയുടെ പുതിയ ടയർ ആണ് വാങ്ങി ഇട്ടത് . വരുന്ന വഴി ആ വണ്ടി കത്തി നശിച്ചു. ഒരിക്കൽ ഗ്രാമത്തിൽ കൂലിപ്പണിക്ക് വന്ന ലാത്തൂരിൽ നിന്നുള്ള തൊഴിലാളികളില് ഒരാൾ ഭ്രാന്ത് വന്നത് പോലെ പിച്ചും പേയും പറയാൻ തുടങ്ങി . അയാളുടെ പേരു മാരുതി എന്നാണെന്ന് സഹ തൊഴിലാളികളിൽ നിന്നു മനസിലാക്കിയ ഗ്രാമീണർ അയാളെ ക്ഷേത്രത്തിൽ കൊണ്ടുപോയി ലക്ഷ്മണൻ എന്നു പേരു മാറ്റി. അതോടെ അയാളുടെ അസുഖവും മാറി.കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാമെങ്കിലും ഗ്രാമീണരുടെ വിശ്വാസങ്ങൾക്ക് സാക്ഷ്യം ഇവയെല്ലാമാണ്. .