eee

ശത്രുവുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും പരാജയം മണക്കുകയും ചെയ്താൽ അവരോട് തന്ത്രപൂർവം ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഏറ്റുമുട്ടൽ അവസാനിപ്പിച്ച്  തടിതപ്പുന്ന സാമർത്ഥ്യംരാവണൻ ജീവിതത്തിലൂടനീളം സ്വീകരിച്ചിരുന്നതായി കാണാം.വീരശൂരപരാക്രമിയായി സർവലോകങ്ങളും കിടുകിടെ വിറപ്പിച്ചു നടന്ന രാവണന്റെ ജീവിതത്തിനിടയിൽ രാവണൻ നടപ്പാക്കാൻ കഴിയാതെ പോയ ഒരേ ഒരാഗ്രഹം സീത മാത്രമായിരുന്നു...

ഏതെങ്കിലും ഒരു ശത്രുവുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും പരാജയം മണക്കുകയും ചെയ്താൽ അവരോട് തന്ത്രപൂർവം ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിൽ ഏറ്റുമുട്ടൽ അവസാനിപ്പിച്ച്  തടിതപ്പുന്ന സാമർത്ഥ്യംരാവണൻ ജീവിതത്തിലൂടനീളം സ്വീകരിച്ചിരുന്നതായി കാണാം.
മുകളിൽ സൂചിപ്പിച്ച ശാപങ്ങളിൽ ബ്രഹ്മശാപം ഒഴികെയുള്ളവയെല്ലാം രാവണന്റെ അന്ത്യനാളുകളിലാണ് ഫലിച്ചത്. ബ്രഹ്മാവിന്റെ ശാപം ഒന്നുകൊണ്ടുമാത്രമാണ് രാവണൻ ബലമായി സീതയെ മാനഭംഗം ചെയ്യാൻ മുതിരാത്തതും രാവണസ്ത്രീകളെ ഉപയോഗിച്ച് സീതയെ മനം മാറ്റിയെടുക്കാൻ ശ്രമിച്ചതും അഴകിയ രാവണനായി സീതയുടെ മുന്നിൽ വന്നതുമെല്ലാം. വീരശൂരപരാക്രമിയായി സർവലോകങ്ങളും കിടുകിടെ വിറപ്പിച്ചു നടന്ന രാവണന്റെ ജീവിതത്തിനിടയിൽ രാവണൻ നടപ്പാക്കാൻ കഴിയാതെ പോയ ഒരേ ഒരാഗ്രഹം സീത മാത്രമായിരുന്നു. രാമകഥ ആസ്‌പദമാക്കിയ ഏതു ഗ്രന്ഥം പാരായണം ചെയ്താലും രാവണൻ ഒരു ദുഷ്‌ടരാക്ഷസൻ ആയിരുന്നു എന്ന ഒരു ധാരണ വായനക്കാരിൽ ഉണ്ടാവുക സ്വാഭാവികമാണ്. പഴയ വിശ്വാസപ്രകാരം ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന പാപങ്ങൾക്കെല്ലാം മരിച്ചുകഴിഞ്ഞാൽ യമലോകത്തെത്തുന്ന ആത്മാവിന് വർഷങ്ങളോളം പല നരകങ്ങളിലും മാറിമാറി ശിക്ഷ അനുഭവിക്കേണ്ടിവരും എന്നാണ്. എന്നാൽ രാവണന്റെ ആത്മാവിന് ഇത്തരം ഒരു ശിക്ഷ ഉണ്ടായോ എന്ന് പുരാണങ്ങളിൽ കാണാൻ സാധിക്കുന്നില്ല. മറിച്ച രാമബാണമേറ്റു മരിച്ച രാവണന്റെ ആത്മാവ് നേരെ സ്വർഗത്തിലേക്ക് ആനയിക്കപ്പെട്ടു എന്നു വേണം ധരിക്കാൻ. അഥവാ രാവണന്റെ പ്രവൃത്തികളെല്ലാം മോക്ഷദായകമായ നാരായണാർച്ചനകൾ ആയിരുന്നു എന്നും ധരിക്കേണ്ടിവരുന്നു.
(തുടരും)
(ലേഖകന്റെ ഫോൺ: 9447750159)