തോപ്പുംപടി: ഡിവിഷൻ രൂപീകരണത്തിന് ശേഷം കോൺഗ്രസിന്റെ പ്രമുഖ വ്യക്തികൾ മത്സരിച്ച ആറാം ഡിവിഷൻ മറ്റ് ഘടകകക്ഷികൾക്ക് നൽകാനുള്ള നീക്കത്തിൽ നിന്നും ബന്ധപ്പെട്ടവർ വിട്ട് നിൽക്കണമെന്ന് ഡിവിഷൻ കമ്മിറ്റി പ്രമേയം പാസാക്കി. ചിലർ സ്വയം സ്ഥാനാർത്ഥിത്വം ചമയുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.യു.ഡി.എഫ് ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ വിജയിക്കാമെന്നിരിക്കെ ഇത്തരം പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന വ്യക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കോൺഗ്രസും ഇതര ഘടക കക്ഷികളും തയ്യാറാകണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. സി.എം.അനസ്  അദ്ധ്യക്ഷത വഹിച്ചു. എം.എ.മുഹമ്മദാലി, പി.എം. അസ്ലം, ഷമീർ വളവത്ത്, അജിത്ത് അമീർ ബാവ, ലിജി ദേവസി, ലൈലാ കബീർ, എം.യു. ഹാരീസ് തുടങ്ങിയവർ സംബന്ധിച്ചു.