സംസ്ഥാനത്തെ ബീച്ചുകളും പാർക്കുകളും സന്ദർശകർക്ക് തുറന്ന്കൊടുത്തെങ്കിലും സുരക്ഷാ കാരണങ്ങളാൽ ശംഖുമുഖം കടൽതീരത്തേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.