mummies

കയ്‌റോ: ഈജിപ്റ്റിലെ സക്കാറയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയത് 2500 വർഷം പഴക്കമുള്ള നൂറോളം ശവപ്പെട്ടികൾ. ഇവയിൽ പലതിലും മമ്മികൾ ഉണ്ടെന്നാണ് വിവരം.പിരമിഡുകൾ ധാരാളമായി കാണപ്പെടുന്ന സക്കാറ പുരാതന ഈജിപ്തിന്റെ തലസ്ഥാനമാണ്. യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിലുള്ള പുരാതന സ്ഥലം കൂടിയാണ് സക്കാറ.
സെപ്തംബറിൽ ഏകദേശം 2,500 വർഷം പഴക്കമുള്ള 13 മമ്മികൾ കണ്ടെത്തിയിരുന്നു. മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന സക്കാറ ശ്മശാനത്തിൽ ഭൂമിക്കടിയിൽ ശവപ്പെട്ടികളുടെ വലിയ ശേഖരം തന്നെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ആഴ്ചകൾക്ക് മുമ്പ് 2500 വർഷം പഴക്കമുള്ള മമ്മി അടങ്ങിയ പേടകം ജനങ്ങൾക്ക് മുന്നിൽ വച്ച് പുരാവസ്തു ഗവേഷകർ തുറന്നിരുന്നു. അലങ്കരിച്ച തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മമ്മി.
ഖനനം ചെയ്‌തെടുത്ത ശവപ്പെട്ടികളും പുരാവസ്തുക്കളും സക്കാറയിലെ എക്‌സിബിഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്‌.