ffff
കാപ്സ്യൂളായി കൊണ്ടുവന്ന സ്വർണം

കൊണ്ടോട്ടി:കരിപ്പൂരിൽ തുടർച്ചയായ മൂന്നാം ദിവസം സ്വർണ വേട്ട. ഇൻഡിഗോ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം ജില്ലയിലെ എടക്കര റിയാസ്ഖാൻ(41)എന്ന യാത്രക്കാരനിൽ നിന്നാണ് 831 ഗ്രാം സ്വർണം കണ്ടെത്തിയത്.നാലു സ്വർണ ക്യാപ്സൂളുകൾ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ വന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യാത്രക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിന് 43 ലക്ഷം വില ലഭിക്കും.


കരിപ്പൂരിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഗൾഫിൽ നിന്നെത്തിയ അഞ്ചു യാത്രക്കാരിൽ നിന്നായി 81 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിരുന്നു. ഇവരിൽ രണ്ടു യാത്രക്കാരിൽ നിന്നു ഒരു ലക്ഷത്തിന്റെ വിദേശ സിഗറ്റുകളും കണ്ടെത്തി. ആറു യാത്രക്കാരിൽ നിന്നു മാത്രമായി മൂന്നു ദിവസത്തിനിടെ പിടികൂടിയത് 1.24 കോടിയുടെ സ്വർണമാണ്.