farmer-laws


1. കാർഷികോത്പന്ന വ്യാപാര വാണിജ്യ നിയമം
 മൂന്നു നിയമങ്ങളിൽ ഏറ്റവും എതിർപ്പ് നേരിടുന്നത്.
 എ.പി.എം.സി ചന്തകൾക്ക് പുറത്തും ഉത്പന്നങ്ങൾ വിൽക്കാൻ അനുമതി
  ഇ-ട്രേഡിംഗ്(ഇലക്ട്രോണിക് പ്ളാറ്റ്ഫോമുകൾ) വഴി ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും കാർഷികോത്പന്നങ്ങൾ വിൽക്കാം.

എതിർപ്പ്:
 സംസ്ഥാന എ.പി.എം.സി നിയമങ്ങൾ വഴി കർഷകരിൽനിന്ന് മാർക്കറ്റ് ഫീസ്, സെസ്, ലെവി എന്നിവ ഈടാക്കാനാകില്ല. സംസ്ഥാനങ്ങളുടെ അധികാരത്തിലെ ഇടപെടലെന്ന് ആരോപണം. വരുമാന നഷ്‌ടം(പഞ്ചാബിന് ഒരുവർഷം എ.പി.എംസി വഴി ലഭിക്കുന്നത് 6300 കോടി രൂപ)

2.1955ലെ അവശ്യവസ്‌തു നിയമ ഭേദഗതി
 ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയർ വർഗങ്ങൾ, ഉള്ളി, ഉരുളക്കിഴക്ക് എന്നിവയുടെ ഉത്പാദനം, വില്്പന, സംഭരണം എന്നിവയ‌്‌ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ്.
 പെട്ടെന്ന് ചീത്തയാവാത്ത ഉത്പന്നത്തിന്റെ വില ശരാശരിയെക്കാളും 50ശതമാനവും, പെട്ടെന്ന് ചീത്തയാവുന്നതാണെങ്കിൽ 100 ശതമാനവും ഉയരുകയാണെങ്കിൽ മാത്രം സംഭരണത്തിന് പരിധി.
 ദേശീയ ദുരന്തങ്ങൾ, വിലക്കയറ്റം, ക്ഷാമം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ നിയന്ത്രണമുണ്ടാകും
 സംസ്‌കരണ യൂണിറ്റുകൾ, കയറ്റുമതി എന്നിവയിൽ സംഭരണ ശേഷി അനുസരിച്ച് ശേഖരിക്കാം
  കർഷകർക്ക് നല്ല വിലയുറപ്പാക്കാനും നിക്ഷേപം ആകർഷിക്കാനും ലക്ഷ്യം

എതിർപ്പ്:
  പരിധിയില്ലാതെ സംഭരിക്കുന്നത് പൂഴ്ത്തിവയ്പിന് വഴിയൊരുക്കും
  കർഷകരിൽ നിന്ന് ചെറിയ വിലയ്‌ക്ക് സാധനം വാങ്ങി വിലകൂട്ടി വിൽക്കാൻ കുത്തകൾക്ക് അവസരം

3. കാർഷിക ശാക്തീകരണ, സംരക്ഷണ, വിലയുറപ്പിക്കൽ  നിയമം
 മുൻകൂട്ടി വിളകളുടെ വില നിർണയിച്ച് കൃഷി തുടങ്ങുന്ന കരാർ രീതിക്ക് പ്രോത്സാഹനം.
 ഉത്പാദകർ, സംഭരിക്കുന്നവർ, ചില്ലറ വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവരുമായി കർഷകർക്ക് സുതാര്യമായ ഇടപാട് സാദ്ധ്യമാക്കാനുള്ള നിയമ ചട്ടക്കൂട്
 വിത്ത് വിതയ്‌ക്കുന്ന സമയത്തെ അനിശ്‌ചിതത്വം, പിന്നീടുണ്ടാകുന്ന നഷ്‌ടം, വരുമാനം ഉറപ്പാക്കൽ, നിക്ഷേപം ആകർഷിക്കൽ, വിളകൾക്ക് ഗുണനിലവാരം ഉറപ്പിക്കൽ എന്നിവ ലക്ഷ്യം.
എതിർപ്പ്:
കരാർ കൃഷി വ്യാപകമാക്കും.
 വില നിശ്ചയത്തിന് മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നില്ല
 താങ്ങുവില സമ്പ്രദായം തകർന്ന് കുത്തകകൾക്ക് കർഷകർക്കുമേൽ മേധാവിത്വം നൽകും